അക്ഷരങ്ങൾ ഉറങ്ങുന്ന കൽത്തൂണുകൾ……

പണ്ട്... വളരെ പണ്ട്  ആയിരത്തോളം വർഷങ്ങൾക്കു മുൻപ് കേരളത്തിലെ വിദ്യാ കേന്ദ്രങ്ങൾ  വീടുകൾ ആയിരുന്നു. വിദ്യാഭ്യാസത്തിന്റെ  തുടക്കവും  ഇത്തരം...

രേഖയുടെ നോവൽ പഠനങ്ങൾ – 19 : സ്ത്രീജീവിതത്തിന്റെ സംക്രമണം – കലാച്ചിയിൽ

തന്റെ സർഗ്ഗാത്മകസ്വത്വം വെളിപ്പെടുത്താൻ ഭയപ്പെട്ട പഴയ നായികയിൽ നിന്ന് അവളുടെ ഗതികിട്ടാത്ത ആത്മാവിനെ അഴിച്ച് നരഭുക്കായ കടുവയിൽ ചേർത്ത ആറ്റൂരിനെപ്പോലെയാണ് മീരയുടെ തുടർന്നുള്ള കഥാപാത്രസൃഷ്ടികൾ. ബൗദ്ധികവും വൈകാരികവുമായ വ്യക്തിസ്വത്വത്തെ മാനിക്കാത്ത കുടുംബത്തെയോ പ്രണയത്തെയോ അംഗീകരിക്കാൻ അവർ തയ്യാറല്ല.

മദ്ധ്യകേരളത്തിലെ നാല്പത്തീരടി കളരികൾ

കളരി എന്ന മലയാള പദം ഖലൂരിക എന്ന സംസ്കൃത ഭാഷയിൽ നിന്നും വന്നതാണെന്നും അതല്ല കല്ലൂരി എന്ന ചെന്തമിഴിൽ നിന്നും വന്നതാണെന്നുമുള്ള വിഭിന്നാഭിപ്രായങ്ങൾ കളരി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

നിനക്കുളള ഞാനാവാൻ

അനന്തവിഹായസ്സിൽ നിന്നും പറന്നെത്തിയ പപ്പപ്പക്ഷി — പക്ഷിച്ചിറകുകൾ കൊഴിച്ച്, കൊക്കുകൾ ഉരച്ച് തള്ളി,

സെൽഫി

കുട്ട്യമ്പലത്തിൽ ഇപ്രാവശ്യം പതിവിലധികം ആളുകളുണ്ട്. നല്ല വെളിച്ചമുള്ളതുകൊണ്ട് എല്ലാം വ്യക്തമായിക്കാണാം.

മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ

വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

ഓർമ്മ മണമുള്ള ആമ്പൽ പൂവ്

ബി.എഡിന് പഠിക്കുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിനായി തെരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും 'കുപ്രസിദ്ധമായ' ഗവൺമെൻ്റ് സ്കൂളായിരുന്നു. അങ്ങോട്ടു പോകുന്നത് അത്ര സുഖകരമാവില്ലെന്ന് പലരും മുന്നറിയിപ്പ് നൽകിയെങ്കിലും"അവിടെ പഠിപ്പിച്ചാൽപ്പിന്നെ എവിടേം പഠിപ്പിക്കാം" എന്ന ജോസ് മാഷിൻ്റെ പറച്ചിലിൽ ഊർജ്ജം പൂണ്ട് ഞാനും മഞ്ജുവും ലിഷയും ജിസിയുമെല്ലാം ആ സ്കൂൾ തന്നെ തെരഞ്ഞെടുത്തു....

കഥാവിചാരം

കഥാവിചാരം-6 ‘സ്മാർത്തം’ ( ശ്രീ കെ. വി മണികണ്ഠൻ )

തികച്ചും വ്യത്യസ്തമായ ഒരു ഭൂമികയിൽ ആവിഷ്കരിക്കപ്പെട്ട കഥയാണ് ശ്രീ. കെ.വി മണികണ്ഠന്റെ 'സ്മാർത്തം'. മരണവീടിന്റെ പശ്ചാത്തലത്തിലുള്ള കഥാവിവരണം. രണ്ടോ മൂന്നോ മുഖ്യ കഥാപാത്രങ്ങൾ. ഒട്ടും അതിശയോക്തിയില്ലാത്ത ഈ കഥ സാധാരണ ജീവിതചുറ്റുപാടിൽ സംഭവിക്കാൻ സാധ്യതയുള്ളതോ സംഭവിക്കുന്നതോ ആണ്.

എന്റെ വായന : മോഹമേരു(കവിതകള്‍) – ഡോ. രമ്യ വി.എസ്

മലയാള കവിതാ ലോകം നിരന്തരം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും കാലികമായ പരിഷ്കാരങ്ങള്‍ അവയില്‍ ഉണ്ടാകുന്നുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്.

രാജപുരത്തെ കൊലപാതകം -അവസാന ഭാഗം

ചീഞ്ഞളിഞ്ഞ ഇലകൾക്കടിയിൽ അടങ്ങി ഒളിഞ്ഞിരുന്ന അട്ടകൾ എവരുടെയും കാലുകളിൽ ചോരപടർത്തി തൂങ്ങിയാടി. അറപ്പും വെറുപ്പും പേടിയുമായി പോലീസുകാർ അട്ടകളെ തട്ടിയകറ്റാനും പറിച്ചെറിയാനും നോക്കി.
error: Content is protected !!
Copy link