പോലീസ് ഡയറി-1 : ഉളിയത്തടുക്ക

ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 15

വ്യക്തിത്വവളർച്ച എന്നത് എല്ലായ്പ്പോഴും പുതിയ എന്തെങ്കിലും കൂട്ടിച്ചേർക്കലല്ല. ചിലപ്പോൾ അത് അനാവശ്യമായ ശീലങ്ങൾ, തെറ്റായ വിശ്വാസങ്ങൾ, സ്വയം ചെറുതായി കാണുന്ന ചിന്തകൾ എന്നിവ പതുക്കെ ഒഴിവാക്കുന്ന പ്രക്രിയ കൂടിയാണ്. തലച്ചോറിലെ പഴയ പ്രതികരണശീലങ്ങളെ മാറ്റി പുതിയവ പരിശീലിക്കുമ്പോൾ, പുതിയ പെരുമാറ്റരീതികൾ ക്രമേണ സ്വാഭാവികമാകാം.

രേഖയുടെ നോവൽ പഠനങ്ങൾ – 19 : സ്ത്രീജീവിതത്തിന്റെ സംക്രമണം – കലാച്ചിയിൽ

തന്റെ സർഗ്ഗാത്മകസ്വത്വം വെളിപ്പെടുത്താൻ ഭയപ്പെട്ട പഴയ നായികയിൽ നിന്ന് അവളുടെ ഗതികിട്ടാത്ത ആത്മാവിനെ അഴിച്ച് നരഭുക്കായ കടുവയിൽ ചേർത്ത ആറ്റൂരിനെപ്പോലെയാണ് മീരയുടെ തുടർന്നുള്ള കഥാപാത്രസൃഷ്ടികൾ. ബൗദ്ധികവും വൈകാരികവുമായ വ്യക്തിസ്വത്വത്തെ മാനിക്കാത്ത കുടുംബത്തെയോ പ്രണയത്തെയോ അംഗീകരിക്കാൻ അവർ തയ്യാറല്ല.

ഹോമറും ഒഡീസിയും ക്രിസ്റ്റഫർ നോളനും

ലോകം കണ്ട എക്കാലത്തെയും മഹത്തായ ഇതിഹാസ കാവ്യം ഹോമറിന്റെ ഒഡീസി ഒരു സിനിമയാകുമ്പോൾ സാഹിത്യ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ആ സിനിമയിലേക്ക് പ്രവേശിക്കുക.

കരുണ

ഈ ഭൂമിയും ആകാശവും നിങ്ങളെടുത്തോളൂ ഞങ്ങൾക്ക് വേണ്ടത് ഒരു പൂന്തോട്ടം. അതിലുണ്ടാകണം പൂക്കളുംശലഭങ്ങളും കിളികളുടെ ചെറു ചലനങ്ങളും.

പ്രാണഭോജനം

ചിത്തിരത്തോടിന്റെ അരിക് ചേർന്നു നടക്കുന്ന ദേവിക. കൈതപ്പൂമണം പാറ്റിയ പുലരിക്കാറ്റ് അവളിലെ ഓർമ്മച്ചില്ലകളെ തലോടി. കൈതച്ചെടി ഇലകൾക്കിടയിൽ ഒളിപ്പിച്ച പൂക്കളെ അടർത്തിയെടുത്തു അവൾ മുന്നോട്ട് നീങ്ങിയതും സാരിയിലാരോ പിടിച്ചു നിർത്തി.

മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ

വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

ഓർമ്മകൾ റീവൈൻഡ് ചെയ്യുമ്പോൾ

1980കളുടെ തുടക്കത്തിലാണ്, കേരളത്തിൽ റേഡിയോ കാസറ്റ് റെക്കോർഡറുകൾ ഒരു ഹരമായി മാറുന്നത്.

കഥാവിചാരം

കഥാവിചാരം-6 ‘സ്മാർത്തം’ ( ശ്രീ കെ. വി മണികണ്ഠൻ )

തികച്ചും വ്യത്യസ്തമായ ഒരു ഭൂമികയിൽ ആവിഷ്കരിക്കപ്പെട്ട കഥയാണ് ശ്രീ. കെ.വി മണികണ്ഠന്റെ 'സ്മാർത്തം'. മരണവീടിന്റെ പശ്ചാത്തലത്തിലുള്ള കഥാവിവരണം. രണ്ടോ മൂന്നോ മുഖ്യ കഥാപാത്രങ്ങൾ. ഒട്ടും അതിശയോക്തിയില്ലാത്ത ഈ കഥ സാധാരണ ജീവിതചുറ്റുപാടിൽ സംഭവിക്കാൻ സാധ്യതയുള്ളതോ സംഭവിക്കുന്നതോ ആണ്.

എന്റെ വായന : പെണ്‍കുരിശ് (കഥകള്‍) – സോണിയ റഫീക്ക്

നിത്യജീവിതത്തെ കഥകളുമായി ബന്ധിപ്പിക്കുന്ന കഥാകാരന്മാരാണ് മിക്ക എഴുത്തുകാരും. അവരുടെ സര്‍ഗ്ഗശേഷി എത്രത്തോളം മികച്ചതാണോ അത്രയും സ്വീകാര്യത അവരുടെ കഥകളില്‍ ഉണ്ടാകുകയും ചെയ്യും. കഥകള്‍ ജീവിതഗന്ധികള്‍ ആകുന്നത്പോലെ തന്നെയാണ് കഥകള്‍ പുതിയ മാനങ്ങള്‍ തേടുന്നതും .

രാജപുരത്തെ കൊലപാതകം -അവസാന ഭാഗം

ചീഞ്ഞളിഞ്ഞ ഇലകൾക്കടിയിൽ അടങ്ങി ഒളിഞ്ഞിരുന്ന അട്ടകൾ എവരുടെയും കാലുകളിൽ ചോരപടർത്തി തൂങ്ങിയാടി. അറപ്പും വെറുപ്പും പേടിയുമായി പോലീസുകാർ അട്ടകളെ തട്ടിയകറ്റാനും പറിച്ചെറിയാനും നോക്കി.
error: Content is protected !!
Copy link