അക്ഷരഖനിയുടെ സൂക്ഷിപ്പുകാർ

രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോഴോ കോഴിക്കോട് മാനാഞ്ചിറയിൽ പബ്ലിക് ലൈബ്രറിയോട് ചേർന്ന് പോകുന്ന വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വീഞ്ഞപ്പെട്ടിയുടെ പലകകൾ കൊണ്ടുണ്ടാക്കിയ തട്ടിൽ നിരത്തിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഴയ പുസ്തകങ്ങൾക്കും മാസികകൾക്കുമൊപ്പമാണ് നിസാമിനെ ഞാനാദ്യം കാണുന്നത്. പഴയ ബുക്കുകൾ തേടി മിക്ക വാരാന്ത്യങ്ങളിലും ഞാൻ അവിടെ പോയിരുന്നു.

ശുഭാപ്തി വിശ്വാസത്തിന്റെ നിറദീപമായി ദുബായ്

പുരസ്കാരം അർഹതപ്പെട്ടവരെ ഏൽപ്പിച്ച ശേഷം ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ' ആരെങ്കിലും പ്രത്യാശയിൽ വിശ്വസിക്കുന്നൂവെങ്കിൽ പുതുതലമുറകളോട് നല്ലത് പറയട്ടെ, അതിനാകുന്നില്ലെങ്കിൽ അവർ മിണ്ടാതിരിക്കട്ടെ...'

പുതുഎഴുത്തുകാരും കഥകളും കവിതകളും മുഖ്യധാരയിലൂടെ

നവ എഴുത്തുകാരേയും അവരുടെ സൃഷ്ടികളേയും കുറിച്ച് ചിന്തിക്കുമ്പോള്‍, മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ വളര്‍ന്നുവരുന്ന എഴുത്തുകാരുടെ സൃഷ്ടികള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്നുള്ള വിലയിരുത്തല്‍ ചിന്തനീയമാവുകയാണ്.

ആദരം, വാക്കിന്റെ ഉടയോന്

എം ടി യെ പറ്റി രണ്ടു വാക്ക് പറയാൻ പറഞ്ഞാൽ നമ്മൾ സ്തംഭിച്ചു നിന്നുപോകും ഏത് രണ്ടു വാക്കുകൾ ? വാക്കുകളുടെ എല്ലാം സൗന്ദര്യം കാണിച്ചു തന്നത് ആ എഴുത്താണ്‌.

ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ (പ്രശസ്‍ത അമേരിക്കൻ ആർട്ടിസ്റ്റ് ടെറി അലന്റെ ശില്പങ്ങളിലൂടെ)

ടെറി അലൻ എന്ന അമേരിക്കൻ കലാകാരന്റെ ലോകം വിപുലമാണ്. ചിത്ര ശില്പകലയിൽ മാത്രമല്ല ഗായകൻ, സംഗീത സംവിധയകൻ, ഗാനരചയിതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം.

വായനയുടെ പ്രവാസ ഇടങ്ങൾ

സാംസ്കാരിക കേരളത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച, കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ മഹാനായ പി.എൻ പണിക്കരുടെ ചരമദിനമാണ് മലയാളികളുടെ വായനാദിനമായി ആചരിക്കപ്പെടുന്നത്.

കാവതിക്കാക്കകൾ : ഭരണകൂടവും നാടകവും

പേരില്ലാത്ത നൂറോളം കഥാപാത്രങ്ങൾ. അഥവാ കാക്കകൾ. അവയിൽ നിന്നും ചിലരെ തെരഞ്ഞുപിടിക്കാനെത്തുന്ന പോലീസ് ഓഫീസറും സംഘവും.

ചരിത്രം തിരസ്കരിക്കപ്പെടുമ്പോള്‍ ചരിത്രത്തെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും

വി ടി നന്ദന്‍ എന്ന എഴുത്തുകാരനെ ഓര്‍ക്കുവാന്‍ 'കുറിയേടത്ത് താത്രി' എന്ന ഒറ്റ നോവല്‍ തന്നെ ധാരാളം. "പുരുഷ കേന്ദ്രീകൃതമായ പ്രഭുത്വം അതിന്‍റെ എല്ലാ വിധ പ്രതിലോമ സ്വഭാവത്തോടും കൂടി ആധിപത്യമുറപ്പിച്ചിരുന്ന ഒരു സമുദായത്തില്‍

സ്വന്തം കഥാപാത്രങ്ങളുടെ നിശബ്‍ദ അകമ്പടിയോടെ സാറാ തോമസ് നടന്നകന്നു : വായനയിലെ ഓർമകളിൽ സാറാ...

സാറാതോമസിന്റെ നോവലുകളിലെയും കഥകളിലെയും കഥാപാത്രങ്ങൾ സാറാ തോമസിനെക്കാൾ വളർന്നു. സാധാരണമെന്ന് പറഞ്ഞു നടന്നിരുന്ന അതേ കാലത്ത് അസാധാരണമെന്ന് തോന്നിപ്പിക്കും വിധം അടയാളപ്പെടുത്തുന്ന മാസ്റ്റർപീസുകളാണ് നാർമടിപ്പുടവയും ദൈവമക്കളും. അടിച്ചമർത്തപ്പെട്ട സ്ത്രീകളെയും ദളിതുകളെയും ചേർത്ത് നിർത്തിയ നോവലുകൾ.

പുതുവഴിവെട്ടുന്ന സാങ്കേതിക വിദ്യയും, തളരുന്ന അച്ചടി വിദ്യയും

ലോകം സാങ്കേതികമായി ഏറെ മുന്നേറിക്കഴിഞ്ഞു. ഓരോ ഘട്ടത്തിലും വളർച്ചയുടെ വേഗതയും വർധിച്ചു കൊണ്ടിരിക്കുന്നു.

Latest Posts

error: Content is protected !!