പ്രണയത്തിന്റെ ചില്ലുചീളുകൾ
ഊണുകഴിഞ്ഞ് ഗിരി ജെസിയോട് പിന്നെയും ഏറെനേരം സംസാരിച്ചു കിടന്നു. അതവരുടെ ശീലമാണ്. പിറ്റേന്ന് നാലുപേർക്കും ലഞ്ചിന് കൊണ്ടുപോകാനുള്ളത് വരെ ഒരുക്കി അടുക്കളവാതിൽ അടച്ച് സീന കിടപ്പുമുറിയിൽ എത്തുമ്പോഴേക്കും ഗിരി പതിവുപോലെ ഉറക്കത്തിന്റെ ഒന്നാം വാതിൽ കടന്നിരുന്നു.
മാഗ്നറ്റിസം
തലച്ചോറിലെ കാന്തികടേപ്പിൽ പറ്റിച്ചേർന്നതൊക്കെ എങ്ങനെ പോകും? എത്ര ദൂരത്തേക്ക് വലിച്ചെറിയാൻ നോക്കിയാലും നെഞ്ചിലെ ജനറേറ്റർ നിലയ്ക്കുംവരെ ചിന്തയിൽ വട്ടം കറങ്ങി ചിലതെല്ലാം ഉണ്ടാവുമല്ലോ.
ലാഗ് ടൈം
അയാളുടെ ചൂടുള്ള നിശ്വാസം കവളിൽ പതിഞ്ഞതും കണ്ണുകളിൽ ഇരുട്ട് കയറിയതും മാത്രമേ ഓർമ്മയുള്ളു. അടുത്ത നിമിഷം ഗുരുത്വാകർഷണം അവർക്കിടയിലെ കാന്തികവലയത്തെ ഭേദിച്ച് അവളെ വലിച്ച് നിലത്തിട്ടു.
പിതൃതർപ്പണം
''ഇപ്പോൾ സമയം എന്തായി?'". വണ്ടി ജോൺ എഫ് കെന്നഡി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ പാർക്കിംഗ് ഏരിയായിലേക്ക് കടന്നപ്പോൾ ദേവൻ ചോദിച്ചു.
ചേന്ദൻ്റെ തെങ്ങും, അതിലെ ബുർജ് ഖലീഫകളും
വരിവരിയായി പഞ്ചായത്തിൻ്റെ വരാന്തയിൽ ഇരുന്നവർ മൊബൈലിൽ നിന്ന് തലയുയർത്തി നോക്കി. പിന്നെയും തങ്ങളുടെ തൊഴിൽ തുടർന്നു. വിശാലാക്ഷന് മാത്രം തല താഴ്ത്താനായില്ല.
മനുഷ്യാ.., നീ തന്നെ ജീവിതം
അജ്മാനിലെ ഒരു കോഫീഷോപ്പിന് മുന്നില്‍ സുഹൃത്തുമായി ചായക്കുടിയും സൊറ പറച്ചിലുമായി നില്‍ക്കുമ്പോഴാണ് 'നിങ്ങളെവിടന്നാണ്' എന്നൊരു ചോദ്യം വന്നുവീണത്.
വലിയ കോർട്ടിലെ ചെറിയ പരീക്ഷകൾ
മേശപ്പുറത്തു തലമൂടും ഉയരത്തിൽ അടുക്കിവെച്ചിരിക്കുന്ന ടാബുലേഷൻ രജിസ്റ്ററുകളുടെ മുകളിൽ പതിഞ്ഞിരിക്കുന്ന 'സൂര്യ വട്ടം' ഘടികാര സമയം ഓർമ്മിപ്പിച്ചു ചോദിച്ചു.
അവധൂത
പ്രകാശൻ്റെ വീട്ടുമുറ്റത്ത് ഇതു പോലുള്ള ചർച്ചകൾ പതിവില്ലാത്തതല്ല. പലപ്പോഴും സംവാദങ്ങളിലെ സജീവ സാനിദ്ധ്യമായി പ്രകാശനുമുണ്ടാവും. പക്ഷെ അന്നൊന്നും അയാൾ അസ്വസ്ഥനായിരുന്നില്ല.
ഉള്ളിലെ വേറൊരാൾ
പണ്ട് ,ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്ന കാലത്ത് ,ഒറ്റയ്ക്കാവുമ്പോൾ അവൾ മധുര മനോഹര ശബ്ദത്തിൽ പഴയ സിനിമാപ്പാട്ടുകൾ മൂളുമായിരുന്നു. അപ്പോൾ അവൾക്കുചുറ്റും ബഹുവർണ്ണ ശലഭങ്ങൾ പാറിപ്പറക്കുന്നതായും
പൂത്തുനിൽക്കുന്ന കാട്ടിൽ ഇടിമുഴങ്ങി, മഴ തുടങ്ങി
കണിയാപുരത്ത് പ്രോഗ്രസീവ് മുസ്‌ലിം മജിലിസിൻ്റെ ക്യാമ്പി പങ്കെടുത്ത് തിരിച്ചു വരുവാരുന്നു ഞാൻ. തമ്പാനൂര് സ്റ്റാൻഡി ചെന്നാ നെടുമങ്ങാട് ബസി ഇരുന്നു പൂവാൻ സീറ്റ് കിട്ടുവെന്നോർത്താ ആദ്യം കണ്ട ഫാസ്റ്റി ഓടിച്ചെന്ന് കേറിയത്.