നിന്നെയും തേടി
ദൂരെ വിണ്ണിലെ താരമാണന്നു നീ
താഴെ മണ്ണിന്റെ മോഹമാകുന്നു ഞാൻ.
ദൂതയച്ചൊരെൻ നക്ഷത്രപേടകം
ഓതി നിൻ കാതിലെൻ പ്രേമഗീതകം.
നേർച്ചത്തടികൾ
കുന്നുകളെ കരിമ്പച്ച പുതപ്പിച്ച
മുളങ്കാടുകൾക്കിടയിൽ
ഇംഫാൽ താഴ്‌വരയിൽ
സൗഹൃദോദ്യാനം തീർത്ത്,
അപരമുഖങ്ങളിൽ ചേക്കേറുന്ന ഉറുമ്പുതീനിപ്പക്ഷികൾ….
മനുഷ്യർ കാലിടറി
വീണലിഞ്ഞു തീരുന്ന
മണ്ണിൽ ശവം തിന്നാൻ
കൂട്ടം കൂടുന്ന ഉറുമ്പുകളെ
കൊത്തിപ്പറക്കാൻ
ഐലാൻ കുർദി
ഉപ്പയോടൊപ്പം
പുത്തനുടുത്തിറങ്ങുമ്പോൾ
മുറ്റത്തെ മുല്ലയോടും
അടുക്കളയിലെ പൂച്ചയോടും
മൂലയിലെ കളിപ്പാട്ടങ്ങളോടും
ഈയാം പാറ്റകൾ
അതെ... പാറ്റയാ ...
ഈയാം പാറ്റയാ...
തേനീച്ചകളോംളം സമ്പാദ്യമില്ലാത്ത പാറ്റ
വെയിൽ വെട്ടത്ത്
തുമ്പികളോളം ഉയർന്നു പൊങ്ങാനാവാത്ത...
പൂമ്പാറ്റകളെപ്പോൽ
പൂക്കൾ തോറും തേനുണ്ണാനാവാത്ത...
യാത്രാ വൃത്തം
നഗരത്തിൽ നിന്ന് ഗ്രാമങ്ങളിലേക്ക്
ഗ്രാമത്തിൽ നിന്ന് നഗരങ്ങളിലേക്ക്
കുന്നുകളിൽ നിന്ന് സമതലങ്ങളിലേക്ക്
സമതലങ്ങളിൽ നിന്ന് കുന്നുകളിലേക്ക്
ഓർക്കാപ്പുറത്ത് പിഞ്ഞിയ എംബ്രോയിഡറി
ഓർക്കാപ്പുറത്ത് പാട്ടി പോയത് മുതൽ
അന്തിനേരമാവുമ്പോഴേക്കും
വീട്ടിലേക്ക് എല്ലാ കാറ്റും
മതിലും ചാടി വരുന്നു,
കാ(ള)കളി
കണ്ടിരിക്കെ നാല് കാലുകൾ
താളത്തിൽ മുന്നോട്ടു ചലിക്കുന്നു
കണ്ണടക്കെ മധുരമായതൊന്നു കേൾക്കുന്നു.
ആകാശം മന്ത്രിക്കുന്നത്
നിനക്കായി മാത്രം
തുറന്നിട്ട ജാലകങ്ങളിൽ
കാറ്റ് കുറിച്ചിടുന്നുണ്ട്
മുറിവും മധുരവും
നോവും, നിറവും
ചാലിച്ചു ചേർത്ത്
ഒറ്റ
കാലത്തിന്റെ വേഗതയിൽ
കുതിക്കുവാനാകാതെ ഞാൻ
പഴിപറഞ്ഞിരിക്കുന്നീ-
പ്പാതയോരത്ത്.
















