വെളിച്ചത്തിന്റെയമ്പലം

അന്നൊരുന്നാൾ ഉച്ചതിരിഞ്ഞാണു ഞങ്ങൾ രണ്ടും അമ്പലത്തിൻ വഴി നടന്നാ മലമുകളിൽ കേറി

നിരന്തരം യുദ്ധത്തിലാണ്

ദാരിദ്ര്യത്തിനും സമൃദ്ധിയ്ക്കുമായി അക്ഷരങ്ങളെ പകുത്ത് വയ്ക്കുമ്പോഴാണ്

വീണ്ടും അവൾ

അവളൊരു ചിത്രകാരിയായിരുന്നു കരിക്കട്ട കൊണ്ടും പച്ചിലകൊണ്ടും മുറ്റത്തും ചുമരിലും വരച്ചു. അമ്മ കൈയ്യടിച്ചു അച്ഛനുമ്മ നൽകി ചേട്ടൻ കോരിയെടുത്തു ചേച്ചി ചേർത്തു നിർത്തി അവൾ പെണ്ണായി കൂടുതൽ മൗനിയും. ചിത്രങ്ങൾ  അവളായ് വിപ്ലവം അസഹിഷ്ണുത പ്രതിഷേധം സ്വപ്നങ്ങൾ ക്യാൻവാസിൽ സംസാരിച്ചു. ചിലർ നെറ്റി ചുളിച്ചു ചിലർ ഒറ്റപ്പെടുത്തി ചിലർ സ്നേഹിച്ചു സഹിക്കാനാവാതെ വീട്ടുകാർ വർണ്ണ ബോധമില്ലാത്തവന് അവളെ വിറ്റു. അയാൾ ചായപ്പെൻസിലൊടിച്ചു. നാവും ചുണ്ടും തുന്നിച്ചേർത്തു. കണ്ണിൽ എരിക്കിൻ...

പരിപാലനം

ആരിന്നു കാറ്റിനെ കയ്യാലെടുക്കുവാൻ- കാർമേഘമൊന്നിൽ വരുന്നു മേഘമൽഹാറിൻ മഴത്തുള്ളിയിൽ തൊട്ട് പാട്ടു പാടാനായ് വരുന്നു

സോദോം ഗോമോറയിലെ പെണ്ണ്

വിശുദ്ധ സെബാസ്തനോസിന്റെ കൽപ്പള്ളിയിൽ ഞായറാഴ്ചയിൽ ആദ്യ കുർബാന. ഉയർന്ന സങ്കീർത്തനങ്ങൾക്ക് ചെവി കൊടുക്കാതെ അന്ത്യ അത്താഴത്തിന്റെ ത്രീ ഡി ചിത്രത്തിൽ ക്രിസ്തുവിനെ വീണ്ടും തള്ളിപ്പറഞ്ഞു കുരിശിന്റെ മുകളിൽ നിന്നും പറന്നു പോയ രണ്ട് കിളികൾ. മതിലിനപ്പുറത്തെ ആശുപത്രിയിലേക്ക് ഒരു നോട്ടം മരിക്കാറായി എന്ന് ലോത്തിന്റെ...

മിന്നലാട്ടം

ജീവന്റെ കൊളുത്തുകൾ തൂങ്ങിയാടുന്ന ആയുസ്സിന്റെ പണിപ്പുരക്കുള്ളിൽ ഉരുവപ്പെട്ട തുടിപ്പിനെ തുടച്ചു മാറ്റാനൊരുങ്ങി ഒരുവൾ

രണ്ടു കവിതകൾ

നീയുള്ളതിൽ നിന്ന് നീയില്ലായ്മയിലേയ്ക്കും

മേദിനീ വെണ്ണിലാവ്

ഗലികൾ… തലയ്ക്കു മീതെ പറക്കുന്ന ഗലികൾ പക്ഷികളെപ്പോലെ

ആണ്‍പക്ഷികള്‍ കരയാറില്ല

പിറന്നു വീണപ്പോള്‍ ഒരുപാടു കരഞ്ഞതുകൊണ്ടല്ല കണ്ണീരുവറ്റിയത്

വരിവരിയായ്…

നിനക്കു ഞാനിതാ ശവപ്പറമ്പിൽ ആറടി മണ്ണൊരുക്കുന്നു.

Latest Posts

error: Content is protected !!