ദിശതെറ്റിപ്പറക്കുന്നവർ

സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.

ഫാന്റം

ഓർമ്മയിലുണ്ട് കൗമാരകാലത്ത് ആദ്യമായി വൈകീട്ട് ആറരയുടെ ബസ്സിന് ചങ്ങായിയുടെ വീട്ടിൽ കോതാമൂരിയാട്ടം കൂടാൻ തനിച്ചുപോയത്.

ദൈവദുഃഖം

എന്റെ ദുഃഖം കേൾക്കണമേയെന്ന് മനമുരുകി പ്രാർത്ഥിച്ചപ്പോഴാണ് എന്നെക്കുറിച്ചുണ്ടായിരുന്ന

ഉള്ളൊഴുക്ക്

നോക്കെത്താ ദൂരത്തെ ആകാശം പോലെ വെന്ത് ഉരുകിയ ആയുസ്സിൻ കൈപ്പുനീർ ഗന്ധവും

ചതുപ്പ്

ചതുപ്പിനാൽ ചുറ്റപ്പെട്ട തുരുത്തുകളിൽ ജീവിയ്ക്കുന്ന മനുഷ്യരുണ്ട് നമുക്കിടയിൽ,

അമ്മ മരിച്ചന്ന്…

നാലര മണിക്ക് കയറുന്നൊരു കോണിപ്പടി വീണു... രാത്രി കൊഴിഞ്ഞ ഇലകളൊക്കെയും അമ്മ കിടന്ന പോലെ കിടന്നു ...

ശേഷം കാഴ്ചയിൽ പ്രതിബിംബിക്കുന്നതെല്ലാം ഇങ്ങനെയാണ്…

ഇന്നലെ ഞാൻ നോക്കുമ്പഴെല്ലാം മിഴിച്ചു മേലെ നഗരത്തിൻ പഴുത്ത വ്രണ,ക്കണ്ണുപോൽ ചന്ദ്രൻ.

അങ്ങനെയാണ്..

ഉമ്മറമാകെ നിറയുന്ന ശലഭമഴയിൽ വിശുദ്ധവർത്തമാനത്തിന്റെ ലോക് ഡൗൺ കനലിരമ്പം

അവർ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു

കനവു പോലെയെത്ര തിരകളാണിവിടെ, കടലു ജീവിതമെന്നവളും കണക്കിൽ പണ്ടേ ഞാൻ വീക്കെന്ന്, തിരകളെണ്ണാൻ പറയരുതെന്നവനും.

മൂടൽമഞ്ഞ് വീണ കണ്ണാടിയിൽ നോക്കുമ്പോൾ…

ഒറ്റയ്ക്കിരിക്കുമ്പോൾ പുതിയ വീടിന് അളിഞ്ഞ ജഡത്തിന്റെ തണുപ്പും മിനുപ്പും.

Latest Posts

error: Content is protected !!