വേനൽ
ഒരു വാക്കൊരു ശലഭക്കൂട്ടിൽ
സ്ഫടികം പോൽ മിന്നീടുമ്പോൾ
വിടരുന്നൊരു കനവിൻ പൂവ്
കൊഴിയുന്നത് കണ്ടു വേനൽ
നമ്മൾ പരാജിതർ
ഉടഞ്ഞ ശംഖിന്റെ നിറഞ്ഞ മൗനത്തിൽ
ഒലിച്ചിറങ്ങിയ പ്രകമ്പനങ്ങളോ?
നിനക്കുളള ഞാനാവാൻ
അനന്തവിഹായസ്സിൽ നിന്നും
പറന്നെത്തിയ പപ്പപ്പക്ഷി —
പക്ഷിച്ചിറകുകൾ കൊഴിച്ച്,
കൊക്കുകൾ ഉരച്ച് തള്ളി,
വനപർവ്വം
മുറിവേറ്റ
എല്ലാവരും തിരിച്ചുപോയി
ദുഃഖത്തിന്റെ
കൊടുംവേനലേറ്റ്
കരുവാളിച്ചുപോയ
ഞാനൊഴികെ.
മൂന്ന് കവിതകൾ
നീലജലാശയത്തിൽ വിരിഞ്ഞ
ആമ്പൽ പോലെ
ഇലകളിൽ നീ.
കൂപമണ്ഡൂകം; പഴിയുടെ രൂപകം
നിരന്തരം
പഴികേട്ടു മടുത്തു
വിരസമായ് ജീവനം…
കാലമെത്രയായ്
സഹിക്കുന്നു;
ആശാപാശം
ഏതോരാവിൽ തരുനിരതന്നിൽ
കേൾക്കുംഗാനം തരളിതമല്ലോ.
നീലാകാശം നിറയുകയാണോ
നീഹാരത്തിൻ നറുമണിയെല്ലാം?
കായേൻ, നിന്റെ സഹോദരനെവിടെ?
കണ്ണിനു പകരം കണ്ണ്
പല്ലിനു പകരം പല്ല്
എന്ന് പഴയനിയമം
സ്ത്രീയുടെ വിജയം
ഇന്റർനാഷണൽ വിമൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സ്ത്രീകളെ ആദരിക്കാൻ അസോസിയേഷൻ നടത്തിയ ചടങ്ങിൽ അവൾക്കും അവാർഡ് ഉണ്ടായിരുന്നു.
ആശ
ആർക്കാണാർക്കാണ്
ഏറ്റം സ്നേഹമെന്ന ചോദ്യത്തിലാണ്
കുഴയുന്നത്, മത്സരിക്കുന്നതും.















