ശില്പങ്ങൾ നമ്മോട് പറയുന്നത്
കല്ല്
ഒരു ദിവസം പെട്ടെന്ന്
ശില്പമായി മാറിയതല്ല.
നൂറ്റാണ്ടുകളുടെ ഉറക്കത്തിൽ
മണ്ണിന്റെ ഇരുണ്ട ഗർഭത്തിൽ
അത് കിടന്നിരുന്നു
നിറഭേദങ്ങൾ
ചക്രവാളസൂര്യൻ
പടവുകൾ ഇറങ്ങുന്നു....
ഓരോ ദിവസവും
ഓരോ നിറത്തിൽ-
വീണ്ടെടുപ്പിൻറെ വഴി
വീണ്ടെടുപ്പിൻറ വഴിയിൽ
വസന്തത്തിൻറെ
വിരുന്നുപക്ഷികളില്ല പുണരാൻ
ഒറ്റ
ഒത്തിരുന്നൊരാളോർക്കാതെ പോകവേ
ഒറ്റയാവുന്നോർമ്മ തീ പിടിച്ചാവിയായി.
എത്ര ജന്മം പകർന്നാലും തീരാത്തത-
ത്രയും പങ്കുവയ്ക്കെ നീ മൗനമായി…
കവിതാദിനം
നിലാവിന്റെ
വിഷാദമൊക്കെയും
കവിതയായി
മാറിയതായിരിക്കാം..
പുറത്തുള്ളത്
പതിവുപോലെ
രാത്രിയായി
ചോദ്യങ്ങളൊക്കെ
ഇരുട്ടിൽ നിർത്തി
ഞാൻ ലഹരി തേടുന്നു
കറുത്ത ചിത്രങ്ങൾ
നാം കൊഴിഞ്ഞു വീണ പ്രണയ
സമുദ്രത്തിൻ ഉപ്പു കാറെറന്നോട്
മന്ത്രിച്ചു
പുലിനഖങ്ങൾ
ബന്ധങ്ങൾ തീർക്കുന്ന
മുറിപ്പാടുകൾ
മാറാപ്പിൽ നിറയുന്ന
വിഷസർപ്പങ്ങൾ
വെന്റിലേറ്റർ
ഒരിക്കൽ
ഒരു ദുഃസ്വപ്നം
പടികയറി വന്നു,
മാക്ബത്തിലെ
മന്ത്രവാദിനിയെപ്പോലെ
പൊടിയും ചേറുമായി.
ഒരാൾ മാത്രം
പകലകന്ന മൂവന്തിക്കണ്ണിൽ,
നിലാക്കനലെരിയുന്ന നേരം,
നീ മറഞ്ഞിരുട്ടായ മിഴികളിൽ,
അഴൽപൂക്കൾ ചോന്നു പൂക്കും.















