സുഭാഷ് പോണോളി
ദൈവം കാഴ്ച്ചക്കാരനാകുമ്പോൾ…
തിളച്ച് തിളച്ച് തുളുമ്പുന്ന
ഭൂമിയുടെ നഗ്‌നമാറിലേയ്ക്ക്
നരക ശിരസ്സിൽ നിന്നൊരു
ഇരുൾ നദി വരിയിട്ടു വരുന്നത്,
ജനിമൃതികളുടെ ജാതകകണക്കിൻ
താളിയോലക്കെട്ടു ചുമന്നാണ്.
കെട്ടഴിഞ്ഞയൊരു കടൽ
മുൾക്കിരീടത്തിലെ
ചുറ്റിപ്പിണഞ്ഞ വള്ളികളിൽ
ചെഞ്ചോര പൂങ്കുലകൾ
വിടർന്നു പുഞ്ചിരിക്കുന്നു.
വളക്കൂറുള്ള മണ്ണല്ല ഞാൻ
മുജ്ജൻമയാഴങ്ങളിൽ നിന്ന്
കുഴിച്ചെടുത്ത
രാശിയില്ലാത്ത
പശിമയറ്റ,വരണ്ട
നീർവാർച്ചയില്ലാത്ത മണ്ണ്.
കറുത്ത ചിത്രങ്ങൾ
നാം കൊഴിഞ്ഞു വീണ പ്രണയ
സമുദ്രത്തിൻ ഉപ്പു കാറെറന്നോട്
മന്ത്രിച്ചു
സ്വപ്‌നാടനം
കവിതയിൽ,
ഞാൻ ദാരിദ്യ്രരേഖയ്ക്ക്
താഴെയുള്ളവൻ
ഓണം
ഇക്കൊല്ലം ഓണത്തിന്
ജാതിപ്പൂക്കളം
പിന്നെയോ സദ്യയിൽ
മത പ്രഥമൻ
വെയിൽപേമാരി
രാവുറങ്ങാത്തയാകാശമേ,
ഉപ്പുകാറേററ്റയെൻ്റെ വേനലിൽ
കനലുവലകൊണ്ടു നീ
കുരുക്കു നെയ്യുന്നു.
കൊടിമര ജാഥയിലെ രണ്ടു പ്രണയികൾ
ഏതോ വഴിയോരത്ത്
കൊടിമരത്തണലിൽ
മറന്നു വച്ച തീഷ്ണനോട്ടങ്ങൾ
ചതുപ്പ്
ചതുപ്പിനാൽ ചുറ്റപ്പെട്ട
തുരുത്തുകളിൽ
ജീവിയ്ക്കുന്ന മനുഷ്യരുണ്ട്
നമുക്കിടയിൽ,
ഷാരോണിന്റെ താഴ് വാരങ്ങൾ..
താഴ്‌വരകൾക്കപ്പുറം
പ്രണയത്തിന്റെ നീലിച്ചകുന്നിനുമുകളിലൊരു
തിര കല്ലിച്ച കടൽ
പിളരുന്നു.








