സുഭാഷ് പോണോളി
പത്താം ക്ലാസ്സ്
സ്കൂൾ വരാന്തയിലെ
ഉച്ച നടപ്പിനൊടുവിൽ
എത്ര മൗനവില്ലുകളാണ്
നാം കുലച്ചു തീർത്തത്.
അപരമുഖങ്ങളിൽ ചേക്കേറുന്ന ഉറുമ്പുതീനിപ്പക്ഷികൾ….
മനുഷ്യർ കാലിടറി
വീണലിഞ്ഞു തീരുന്ന
മണ്ണിൽ ശവം തിന്നാൻ
കൂട്ടം കൂടുന്ന ഉറുമ്പുകളെ
കൊത്തിപ്പറക്കാൻ
മരിച്ചവരുടെ ഭാഷ
മരിച്ചവരുടെ ഭാഷ
മന്വന്തരങ്ങൾക്കപ്പുറം
ഏകാന്തതയുടെ
ചേതനകളാൽ
പൊള്ളിപ്പോയ
അക്ഷരങ്ങളായിരിക്കും.
വേവു കായ്ക്കുന്ന മരങ്ങൾ.
വേവു കായ്ക്കുന്ന നോവിൻ
വിത്തുകൾ സൂക്ഷിച്ച കുംഭങ്ങളാണ്
രക്തസാക്ഷിപ്പുരകൾ.
ശ്രാദ്ധം
അകം പെയ്യുമ്പോൾ
ഓർമ്മതൻ ബലിക്കല്ലിൽ
ഇറ്റു വീണു പൊള്ളിയ
വറ്റുകൾകൊണ്ട് ശ്രാദ്ധമൂട്ടുന്നു
കനൽപകലുകൾ
കൂട്ടുകാരി
കാറ്റുമീ കടലുമായി നമ്മൾ
വേർപിരിഞ്ഞപ്പോൾ
കൂട്ടുകാരി…
തോന്നലുകൾ
എന്റെ തോന്നലുകൾ കരുനീക്കുന്ന
മനസ്സിന്റെ ചതുരംഗ പലകയ്ക്ക് ചുറ്റും
പ്രാപ്പിടിയന്മാർ വട്ടമിട്ടു പറക്കുന്നു.