ഉറക്കം
അത് വല്ലാത്തൊരു ഉറക്കമായിരുന്നു
പുലർച്ചെയാണ് ഉറങ്ങാൻ കിടന്നത്
ഉണർന്നു കഴിഞ്ഞാൽ
പലതും ചെയ്യാനുണ്ട്
കണക്കുകൂട്ടി കിടന്നു
രാത്രി
ഇരുട്ടിലാണ് ഞാൻ
ചെറിയ തിളക്കങ്ങൾ
അരണ്ട പ്രകാശ രേഖകൾ
ആകാശത്തേക്കുയരുന്ന
ഓരിയിടലുകളും
കർണ്ണികാരം
മഞ്ഞപ്പട്ടുടുത്ത് പ്രകൃതിയും
മേടമാസത്തെ വരവേറ്റപ്പോൾ
മഞ്ഞിൻ കണങ്ങളിൽ
മുങ്ങി നീരാടുന്ന കർണ്ണികാരം
വാക്കിന്റെ പൊരുൾ
വാക്കാണഗ്നി ഹിമം ഉദയം ഇരവ്
വാഴ്ത്തു പാട്ടുകൾ സ്മൃതികൾ ജതികൾ
ജ്ഞാനവും പൊരുളും വെളിച്ചവും നീ
ഉദയമാണ് നിന്നുണർത്തു പാട്ട്
ഏകാന്ത സഞ്ചാരങ്ങളിൽ
കൃത്യമായി പറഞ്ഞാൽ…
നാല് വർഷങ്ങൾക്ക് മുൻപ്
ഒരു ഗ്രീഷ്മത്തിലാണ്
അവളെ കണ്ടുമുട്ടിയത്.
തറവാട്
ആൾ പാർപ്പില്ലാത്ത
പഴയ തറവാട് വീട്ടിൽ
സ്മരണകളുടെ
ജൈവ പ്രദർശനം
നടക്കുന്നു.
ഭൂതകാല പ്രണയം
പ്രഥമപ്രണയ പൂമുഖ വാതായനങ്ങൾ
നീയെന്നോ, യെന്മുന്നിൽ ചേർത്തടച്ചു
എങ്കിലുമെൻ പ്രണയിനീ... നീയിന്നുമെൻ
ചിറ്റ
ഒട്ടുമേ കുഞ്ഞല്ലാത്ത കരച്ചിൽ
കുഞ്ഞുകരഞ്ഞാൽ പാലൊഴുകുമെന്ന്
ചിറ്റ പറയാറുണ്ടായിരുന്നു.
നാല് സമയങ്ങൾ
ഉടുതുണി മാറാത്ത ചക്രവാളമേ
നിന്നിൽ പറ്റിയ ആകാശത്തിൻ്റെ മണങ്ങളിൽ
ഞങ്ങളുടെ ആയുസിൻ്റെ
അടരുകളുണ്ടോ !
പത്താം ക്ലാസ്സ്
സ്കൂൾ വരാന്തയിലെ
ഉച്ച നടപ്പിനൊടുവിൽ
എത്ര മൗനവില്ലുകളാണ്
നാം കുലച്ചു തീർത്തത്.
















