പൊന്നുരുകും പൂക്കാലം
നീണ്ട പതിനൊന്നു വർഷത്തെ പരിശ്രമം കൊണ്ട് ഡോ.അഭിലാഷ് പുതുക്കാട് എന്ന എഴുത്തുകാരൻ ജാനകിയമ്മയുടെ സംഗീത ജീവിതം പുസ്തകമാക്കി. 'എസ് ജാനകി - ആലാപനത്തിലെ തേനും വയമ്പും' എന്ന പേരിലിറങ്ങിയ പുസ്തകം രണ്ടു ഭാഗങ്ങളായിട്ടാണ് ഇറക്കിയിരിക്കുന്നത്.
ഒറ്റപ്പെട്ടവർ കൂട്ടമായി ജീവിക്കുന്ന കഥാപരിസരം
നന്മയും തിന്മയും ഇരട്ടക്കുട്ടികളെപ്പോലെ പരസ്പരം തിരിച്ചറിയപ്പെടാനാവാതെ ഓടി നടക്കുന്നുണ്ട് എസ്. ഹരീഷിന്റെ രചനകളിൽ ഉടനീളം. ആദം ഉൾപ്പെടെ മികച്ച ഒരുപിടി കഥകൾകൊണ്ട് ശ്രദ്ധേയനായ ഈ എഴുത്തുകാരൻ മീശ എന്ന നോവൽ വഴി വിവാദ...
തിരസ്ക്കരിക്കപ്പെട്ട ഒരാത്മാവിനെ വീണ്ടെടുത്തത്തിന്റെ ആഘോഷം
എന്നെക്കൊണ്ട് എന്തോ ഒരാശയം പ്രകാശിപ്പിക്കാനുണ്ടാകും ദൈവത്തിന്. അതുകൊണ്ടാകും ദൈവം ഇങ്ങനെതന്നെ എന്നെ സൃഷിടിച്ചത്. തന്നെ കുറിച്ച് ദസ്തയേവ്സ്കി സങ്കൽപ്പിച്ചത് ഇങ്ങനെയാണ്. ഒരാത്മഭാഷണത്തിന്റെ സ്വരത്തിലാണെന്ന് തോന്നിപോകും പെരുമ്പടവം ശ്രീധരൻ ഒരു സങ്കീർത്തനം പോലെ എന്ന...
മഷിപ്പാടുള്ള ‘ഇടയാള’ വർത്തമാനങ്ങൾ
'ഇടയാള' ത്തിന്റെ രചയിതാവ് ശ്രീ വൈക്കം മധുവുമായി ശ്രീമതി ശ്രീദേവി എസ് കെ നടത്തിയ അഭിമുഖം.
മടങ്ങിയെത്തുന്ന ഭീതിയുടെ കുളമ്പടികൾ
സിനിമയും റേഡിയോയും പ്രധാന വിനോദോപാധികളായി നിലനിന്നിരുന്ന ഒരു കാലത്താണ് ഇന്നത്തെ ജനപ്രിയ ടെലിവിഷൻ ചാനലുകളെ വെല്ലുന്ന രീതിയിൽ കോട്ടയം കേന്ദ്രീകരിച്ചു ഒരു കൂട്ടം വാരികകൾ വായനക്കാരന്റെ സ്വപ്നലോകങ്ങൾക്കു പുതുനിറങ്ങളേകിയത്....
മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ
വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.
പ്രണയം പറയുന്ന പ്രാണയിടങ്ങൾ
വർഷത്തിൽ ഒന്നോ രണ്ടോ കഥകളെഴുതുന്ന, എഴുതുന്നതിനോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
കരിക്കകംകഥകളുടെ ജലസ്ഥലികൾ
തിരുവനന്തപുരം ജില്ലയിലെ കരിക്കകം ഗ്രാമത്തിന്റെ സ്വന്തം കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം എഴുത്തിന്റെ നടവഴികളിൽ മുന്നേറുമ്പോൾ
കനലിൽ വിളഞ്ഞ കഥാസപര്യ
ദുബായ് ജീവിതത്തിന്റെ തിരക്കിനിടയിൽ പ്രശസ്ത കഥാകൃത്ത് അനിൽ ദേവസ്സി തന്റെ സമൃദ്ധമായ ജീവിതാനുഭവങ്ങൾ പകർത്തിയെഴുതുകയാണ്.
വാക്കുകൾ ചിത്രങ്ങളായി പൂക്കുമ്പോൾ
ചിത്രകമ്പളത്തിന്റെ സൃഷ്ടിക്കു പിന്നിലെ വിരലിന്റെ മാന്ത്രികതയിലേക്ക്..... ഇത്, സചീന്ദ്രൻ കാറഡുക്ക. സമകാലിക മലയാളം വാരിക, ഗ്രന്ഥാലോകം, യുറീക്കാ, തളിർ എന്നിങ്ങനെ അനവധി പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഇല്ലസ്ട്രേഷൻ കൊടുക്കുകവഴി ശ്രദ്ധേയനായ ശ്രീ സചീന്ദ്രൻ കാറഡുക്കയുടെ വരവഴികളിലേക്ക്.




















