കഥാവിചാരം-11 : ‘ഓർവ്വ് ‘ (സാബു ഹരിഹരൻ )

ഓർക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആ ഭാഗ്യത്തെക്കുറിച്ച് അറിയാതെ പോകുന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം. ജീവിതത്തിന്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ എത്തുമ്പോൾ സുന്ദരമായ ഓർമകൾ മാത്രമാവും സമ്പാദ്യം.

പോലീസ് ഡയറി -15 : കള്ളൻ പവിത്രൻ

ജീവിതം വഴിമുട്ടിയ ഒരു മനുഷ്യൻ. കിടക്കാടമില്ല. കഴിക്കാൻ ആഹാരമില്ല. ഉറ്റവരും ഉടയവരുമില്ല.കൂലിവേലക്കു ആരോഗ്യവുമില്ല.

പോലീസ് ഡയറി -14 : ഒരു പോലീസ് തൊപ്പി തെറിപ്പിക്കൽ അപാരത

പോലീസ് സർവീസിൽ പ്രവേശിച്ച് 4 വർഷം. പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള പടുകൂറ്റൻ ജാഥ നടക്കുന്നു.

കഥാവിചാരം- 10 : ‘സ്കൂളിലേക്കുള്ള വഴി’ (ശ്രീ.സുഭാഷ് ഒട്ടുംപുറം )

ഓരോ വ്യക്തികൾക്കും തങ്ങളുടെ സ്കൂൾ വഴികളെപ്പറ്റി പച്ചപ്പാർന്ന ഓർമകളുണ്ടാവും. അങ്ങനെയുള്ള മനോഹരമായ ഒരു ഓർമക്കഥയാണ് എഴുത്തു മാസികയിൽ 2021 ൽ വന്ന ശ്രീ.സുഭാഷ് ഒട്ടുംപുറത്തിന്റെ 'സ്കൂളിലേക്കുള്ള വഴി'.

പോലീസ് ഡയറി -13 : ശ്രാവണ ബൽ ഗോള

ഡക്കാൻ പീഠഭൂമിയുടെ എണ്ണിയാലൊടുങ്ങാത്ത പാറക്കെട്ടുകളും കറുത്ത മൺകൂനകളും പിന്നിട്ട് പോലീസ് വാൻ ഓടിക്കൊണ്ടിരുന്നു. കറുത്ത റിബ്ബൺ പോലെ നിവർന്നു കിടക്കുന്ന ടാർ റോഡിന്റെ വശങ്ങളിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന നുറുങ്ങ് കൃഷിയിടങ്ങൾ.

പോലീസ് ഡയറി -12 : ഒരു ത്രിപുരൻ യാത്ര

ഞങ്ങൾ വരുന്ന വഴികളിൽ നമ്മുടെ നാട്ടിൽ കണ്ടു വരുന്നതു പോലെ സൊറ പറഞ്ഞ് നിൽക്കുന്ന ചെറുപ്പക്കാർ പോലീസ് വണ്ടിയെ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. ഒരു 'വിയറ്റ്‌നാം കോളനി' പോലെ കുറച്ച് ദുരൂഹത തോന്നിക്കുന്ന സ്ഥലത്താണ് പ്രതിയുടെ വീട്, അഭ്യാസങ്ങളോ വീട് വളയലോ ഒന്നും ഇവിടെ പറ്റില്ല.

കഥാവിചാരം-9 : ‘ആറാം വാർഡിലെ മോഷ്ടാവ്’ (ഷനോജ് ആർ ചന്ദ്രൻ )

ബീപാത്തുമ്മ ഇപ്പോൾ മെഡിക്കൽ കോളേജിലെ ആറാം വാർഡിൽ എഴുപത്തി നാലാം നമ്പർ ബെഡിലാണ്. ഹൃദയത്തിൽ ദ്വാരമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശ്വാസം വലിച്ചു വലിച്ചു കിടക്കാൻ തുടങ്ങിയിട്ട് മാസം ഒന്നരയായി.

പോലീസ് ഡയറി – 11 : ഒരു ദുരന്താനുഭവത്തിലൂടെയുളള നര്‍മ്മയാത്ര

ഇന്നേക്കു 27 കൊല്ലം മുമ്പുളള ഒരു നശിച്ച പ്രഭാതത്തില്‍, ചെറിയ ഒരു സംഭവത്തിന്‍റെ പേരില്‍ നടന്ന ആസൂത്രിതമായ വലിയൊരു ലഹള, വര്‍ഗ്ഗീയ ലഹള. സാധാരണക്കാര്‍ക്കു ദു:ഖങ്ങളും, ദുരിതങ്ങളും, കൊടിയ നഷ്ടങ്ങളും മാത്രം ബാക്കി വച്ച ലഹള.

പോലീസ് ഡയറി -10 :കവിയും കാമുകനും ഉന്മാദിയുമായ ഒരാൾ

ഞാൻ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിൽ സുകുമാരൻ ഹെഡ് കോൺസ്റ്റബിളിൻ്റെ അയൽവാസിയായിരുന്നു സുരേഷ്.

കഥാവിചാരം : 8 – കൊഹെറെന്റ്റ് മാട്രിമോണി (ഉണ്ണികൃഷ്ണൻ കളീക്കൽ)

സുദീർഘമായ പ്രവാസജീവിതത്തിനു ശേഷം മടങ്ങിയെത്തിയ നെൽസൺ മാത്യു മൂന്നുവർഷം മുമ്പ് സിറ്റിയിൽ തുടങ്ങിയ ആദ്യ സംരംഭമാണ് കൊഹെറെന്റ് മാട്രിമോണി.

Latest Posts

error: Content is protected !!