കെ.യു. ജോണി
പോലീസ് ഡയറി – 31 : പവിത്രമാല
ഈ കഥ നടക്കുന്നത് എൺപതുകളുടെ അവസാനമാണ്. രണ്ടേരണ്ട് സ്കെലിട്ടൺ കമ്പനിയുമായി ഞങ്ങളുടെ ഏ.ആർ. ക്യാമ്പ് വലിയ പത്രാസൊന്നുമില്ലാതെ കഴിഞ്ഞു പോകുന്ന കാലം.
അവൾ …..
ആശുപത്രിക്കു ചുറ്റുമുള്ള നീളൻ വരാന്തകളിൽ ചതുരത്തുണുകൾ ഉണ്ടായിരുന്നു. വരാന്തയിലേയ്ക്ക് തുറക്കുന്ന ചില്ലു ജനാലകളുമുണ്ടായിരുന്നു.
ലീപ്പ് ഇയർ
ഈ ഏകാന്തതയ്ക്ക് ഏകദേശം പത്തു ദിവസം പ്രായമായി. അവൾ പോയത് ഏതു ദിവസമാണെന്ന് കൃത്യമായി ഓർക്കുന്നില്ല. ആവർത്തനം കൊണ്ട് വിരസമായ ഒരു പ്രഭാതമായിരുന്നു അത് .
പോലീസ് ഡയറി -17 : ബ്ലൈൻഡ് സ്പോട്ട്
കാടുകളുടെ സൗന്ദര്യത്തിനും വളവുകളുടെ സാങ്കേതികതയ്ക്കും തമ്മിൽ ഒരടുത്ത ബന്ധമുണ്ടെന്ന് തോന്നാറുണ്ട്. പ്രത്യേകിച്ചും വനാന്തരങ്ങളിൽ ഞെളിപിരി കൊള്ളുന്ന സ്പൈറൽ വളവുകളിൽ അത്യാഹിതങ്ങൾ ഒരൊറ്റയാനെപ്പോലെ നിങ്ങളെ കാത്തു നിൽക്കുമ്പോൾ !
പോലീസ് ഡയറി -13 : ശ്രാവണ ബൽ ഗോള
ഡക്കാൻ പീഠഭൂമിയുടെ എണ്ണിയാലൊടുങ്ങാത്ത പാറക്കെട്ടുകളും കറുത്ത മൺകൂനകളും പിന്നിട്ട് പോലീസ് വാൻ ഓടിക്കൊണ്ടിരുന്നു. കറുത്ത റിബ്ബൺ പോലെ നിവർന്നു കിടക്കുന്ന ടാർ റോഡിന്റെ വശങ്ങളിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന നുറുങ്ങ് കൃഷിയിടങ്ങൾ.
ഒടിയനും ഇയ്യം പൂശുകാരനും
ഇപ്പോഴല്ല , പണ്ട് കോളേജ് പഠിപ്പെല്ലാം കഴിഞ്ഞ് നമ്മളൊക്കെ റബലുകളായി വീട്ടുകാർക്ക് തലവേദനയുണ്ടാക്കി നടന്ന കാലം.
ജറൂസലേമിന്റെ കവാടങ്ങൾ അകലെയാണ്
നിങ്ങൾ ബോധപൂർവ്വം യാതൊരു തയ്യാറെടുപ്പുമില്ലാതെ കാത്തിരിക്കണം. ഓർമ്മിച്ചു വെയ്ക്കാൻ പറ്റാത്ത ഒരു നിമിഷത്തിൽ, ആരോ ഒരിക്കൽ, ഉറങ്ങിക്കിടക്കുന്ന നിങ്ങളുടെ ചെവിയിൽ കാമുകിയുടെ പേർ വിളിച്ചു പറഞ്ഞപ്പോൾ
വിദൂരഗ്രഹം
പാലക്കാട് ഗ്രാമം.
തെന്മലയ്ക്കും വട മലയ്ക്കും ഇടയിൽ ചുരം കടന്നു വരുന്ന ചുടു കാറ്റിന്നഭിമുഖമായി ഒരു കല്ലറയ്ക്കുള്ളിൽ ചെമ്പോലകളിൽ തിരുമന്ത്രങ്ങളെഴുതി ദക്ഷിണയായി അരിയും പൂവും പതിനായിരം വിൽക്കാശുകളും ധ്യാനിച്ചുവെച്ച് തീർത്ഥജലം വറ്റുന്നതിനു മുമ്പ് മംഗലി ഇറക്കിവെച്ച് കല്ലറ വാതിലടച്ചു.
കാലാൾ ബലി
അഞ്ചൽക്കാരൻ കേളുവിനെ കാത്തിരിക്കുന്ന തപാൽ ആപ്പീസിന്റെ തിണ്ണയിൽ നാഡി മുറുക്കമുളള ഫിഷർ - സ്പാസ്കി ആറാം ഗെയിമിലെ പോൺ സാക്രിഫൈസിന്റെ പോസ്റ്റ് മാർട്ടം നടക്കുകയാണ്.