Home പംക്തി

പംക്തി

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -5 : തീയിൽ നടക്കുന്നവർ.

നഗരങ്ങളെല്ലാം പ്രഭാതങ്ങളിൽ ഗ്രാമങ്ങളാണ്. ആളനക്കങ്ങളും യന്ത്രമുരൾച്ചകളുമില്ലാതെ ശാന്തമായങ്ങനെ കിടക്കും. മാനസാന്തരപ്പെട്ട ദുഷ്ടനെപ്പോലെ തളർന്ന്. എട്ടു മണിയാകുമ്പോഴേയ്ക്കും കഥ മാറും.പിന്നെ നഗരം ഒരു യുദ്ധക്കളം പോലെയാണ്. ജീവിതമെന്ന മഹായുദ്ധം ജയിക്കാൻ പോരാടുന്നവരുടെ...

കാട് കാതിൽ പറഞ്ഞത് – 6

കുംഭ മാസമാണ്. നിലാവെളിച്ചം തീരെയില്ല. പക്ഷേ മരങ്ങളിലാകെ സ്വർണ്ണത്തരികൾ കണക്കെ കുറച്ചു മിന്നാമിന്നികൾ പറ്റിപ്പിടിച്ചിരിക്കുന്നു. കാടിൻ്റെ കറുത്ത പട്ടുപാവാടയിൽ തുന്നിച്ചേർത്ത പൊന്നലുക്കുകൾ പോലെ അവ കാറ്റിലിളകി.

കഥാവിചാരം-13 : ‘നായാട്ട്’ ( എസ്സ്. ദേവമനോഹർ)

കാടും കാട്ടിലെ ഇരുളും കാട്ടുജീവികളും അവരുടെ സാമ്രാജ്യവും നമ്മെ നിഷ്കളങ്കമായ അവരുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. പ്രകൃതിയേയും സഹജീവികളെയും വേട്ടയാടുക എന്നുള്ളതും ഇരയെ ക്ഷീണിപ്പിച്ചു പിടിക്കുക എന്നുള്ളതും മനുഷ്യന്റെ വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ മനസ്സിൽ ഈ കഥകൾ വലിയ വിക്ഷുബ്ധതയാണ് സൃഷ്ടിക്കുന്നത്.

കാട് കാതിൽ പറഞ്ഞത് – 16

ഇക്കുറി ആനക്കാര്യമല്ല, അപാരമായ ആ ശരീരത്തിൽ പ്രകൃതി ചേർത്തുവെച്ച പരമമായ ദാരിദ്രത്തിൻ്റെയും പരിമിതികളുടെയും ആവലാതികളാണ് പറയാനുള്ളത്.

മോഹനം കവിതായനം -10 ചുറ്റും കാണുന്നത്

നിത്യമത്തെരുവുതന്റെ കണ്ണുനീ- രുപ്പിലിട്ടു കഴുകിത്തുടച്ചതാം സ്വപ്നമല്ലി, മധുശാലകൾക്കകം തൊട്ടുകൂട്ടുവതിനായ്ക്കൊടുപ്പതും?

രേഖയുടെ നോവൽ പഠനങ്ങൾ – 15 : കുമ്പസാരക്കൂട്ടിലെ ജല്പനങ്ങൾ

കാട്ടൂർ കടവ് ദേശമെഴുത്തും ദേശത്തിന്റെ രാഷ്ട്രീയമെഴുത്തും രാഷ്ട്രീയത്തിന്റെ ചരിത്രമെഴുത്തുമാണ്. കനോലി കനാലിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാട്ടൂർ കടവ്. ജലഗതാഗതം മെച്ചപ്പെടുത്താൻ മലബാർ കളക്ടർ ആയിരുന്ന കനോലി സായിപ്പ് കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ 1848ൽ പണികഴിപ്പിച്ചതാണ് കനോലി കനാൽ. കനോലി കനാലിന്റെ തീരത്തുള്ള ധാരാളം കടവുകൾ നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ഗൾഫനുഭവങ്ങൾ-2 : കിഷ് – ഒറ്റപ്പെടലിൻ്റെ തടവറയിൽ ആ പന്ത്രണ്ട് ദിനങ്ങൾ 

ഉടലലയല്‍, മനസ്സുലയല്‍ -ഇതു രണ്ടുമാണ് പ്രവാസം. ഇങ്ങിനെ ആരാ പറഞ്ഞത്. ആരും പറഞ്ഞതല്ല. അനുഭവിക്കുകയാണ് ഒരോ പ്രവാസിയും. 

ചലിക്കാത്ത ചലച്ചിത്രങ്ങൾ – 3 : ഒരേയൊരു രാത്രി

സ്ത്രീകഥാപത്രങ്ങൾ വളരെക്കൂടുതലുള്ള ഒരു കഥയായിരുന്നു. അതുകൊണ്ടു തന്നെ, ശ്രദ്ധിക്കപ്പെടാനും പ്രധാനപ്പെട്ടവരുടെ 'ഗുഡ്ബുക്കിൽ' കയറിപ്പറ്റാനും വേണ്ടിയുള്ള പരക്കംപാച്ചിലിൽ, സർവ്വ ആയുധങ്ങളും മിനുക്കി നടപ്പാണ്, സുന്ദരിമാർ.

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -8 : പ്രേതഭൂമിയിലെ അമ്മത്തേങ്ങലുകൾ

മലഞ്ചെരുവിൽ ഇരുൾപ്പായ നിവർത്തി, പകൽ ഉറങ്ങാനൊരുങ്ങുകയായിരുന്നു. കൂടണയാൻ വെമ്പുന്ന പക്ഷികളുടെ ആരവങ്ങൾക്കിടയിലൂടെ ഞാൻ കുറുമ്പയുടെ സാമ്രാജ്യത്തിലേക്കു കടന്നു.

പോലീസ് ഡയറി-2 : അമ്മയുടെ കൊലപാതകം

ഒരു ദിവസം രാവിലെ ഉദ്ദേശം 22 വയസ്സ് പ്രായമുള്ള ഒരു യുവാവ് സ്റ്റേഷനിൽ വന്നു. തന്റെ അമ്മയെ രണ്ടു ദിവസമായി കാണുന്നില്ല, ബന്ധുക്കളുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയിട്ടും വിവരങ്ങളൊന്നും കിട്ടാത്തതിനാൽ ഒരു പരാതി നൽകാൻ വന്നതാണെന്ന് പറഞ്ഞു.

Latest Posts

error: Content is protected !!