Home പംക്തി

പംക്തി

ഗള്‍ഫനുഭവങ്ങള്‍ -17 : അറേബ്യയിലെ സുല്‍ത്താന്‍ -ഗള്‍ഫിലെ ആദ്യ മലയാള സായ്ഹാന പത്രം

മലയാളം ന്യൂസ് എന്ന പേരില്‍ സൗദിയില്‍ നിന്നിിറങ്ങിയ പത്രമായിരുന്നു ഗള്‍ഫിലെ ആദ്യ മലയാള ദിനപത്രം. അറേബ്യ വാരികയായി തുടങ്ങുകയും പിന്നീട് സായാഹ്നപത്രമായി മാറുകളയും ചെയ്തു. യുഎഇയിലെ ആദ്യ മലയാളം സായാഹ്ന പത്രമെന്ന ബഹുമതിയും നേടി.

കാട് കാതിൽ പറഞ്ഞത് – 18

തിരുവനന്തപുരത്തു നിന്നും അതിരപ്പിള്ളിയിലേക്കുള്ള ഒരു കാർ യാത്രയാണ്. കൂടെ എൻ്റെ പ്രിയ സുഹൃത്തും വനം വകുപ്പ് ജീവനക്കാരനുമായ വള്ളക്കടവ് റഷീദും വാവ സുരേഷുമുണ്ട്. നിരവധി സീരിയൽ കഥകളും ഗാനങ്ങളുമൊക്കെ എഴുതുന്ന സഹൃദയനായിരുന്ന റഷീദ് ഇന്ന് ജീവിച്ചിരിപ്പില്ല. വാവയുമായി ഉറ്റ സൗഹൃദം.

ഏഴു പാപങ്ങളില്‍ ഒന്ന്

ഓര്‍മ്മകളുടെ പ്രകൃതവും രഹസ്യവും എന്തെന്നും, ഓര്‍മ്മകള്‍ എപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അറിയാവുന്നൊരു മന:ശാസ്ത്ര വിദഗ്‌ദ്ധന്‍ മറ്റൊരു വ്യക്തിയുടെ ഓര്‍മ്മയിലെ തകരാറു കാരണം ഒരു കോടതിയിലെ പ്രതിക്കൂട്ടില്‍...

കഥാവിചാരം-3 : പരിഹാര സ്തുതികൾ ( ഉണ്ണികൃഷ്ണൻ കിടങ്ങൂർ )

ഭാഗം ഒന്നിൽ പോലീസുകാരൻ കഥ പറഞ്ഞു തുടങ്ങുന്നു. അയർലണ്ടിൽ നിന്നും നാട്ടിലെത്തുന്ന പഴയ സഹപാഠി മെറ്റിൽഡക്കുവേണ്ടി ലീവെടുക്കുന്ന അയാൾ ഒരു ദിവസം രാത്രി 'വെളീന്നു നിലാവ് കലങ്ങിയ രാത്രിയും പാലപ്പൂവിന്റെ മണവും' ആസ്വദിച്ചുകൊണ്ട് അവൾക്കൊപ്പം ചെലവിടുന്നു.

ഗള്‍ഫനുഭവങ്ങള്‍ -15 :മഹാമാരിയുടെ കാലത്ത് എഴുത്തിന്റെ രോഗം പിടിപെട്ടപ്പോള്‍

ആരാധനയായാലും പ്രണയമായാലും പുറത്തുപറയാതെ ഉള്ളിലൊതുക്കുന്നവരുണ്ട്.

ഫ്രൈഡേസീരീസ് – 21 : The Last Talk

പറവ പറക്കാനായി ജനിച്ചതാണ്. പക്ഷേ കൂട്ടിലിട്ട് വളർത്തിയ പറവ പറക്കാനാഗ്രഹിക്കില്ല.

തീവണ്ടി ചില ചില തുളകളിലൂടെ (രണ്ട്)

സമകാലിക മനസ്സുകളിൽ അസ്തിത്വം പോലുമില്ലാത്തൊരു കിറുക്കന്‍ കൃത്യ സമയത്തിന് (8:17 എ.എമ്മിന്) തീവണ്ടി ജന്മം നൽകിയെന്നതാണ് ഹക്സ്ലിയുടെ പരാതിയെങ്കിൽ, തീവണ്ടികൾ സ്ഥല കാലങ്ങളുടെ ഉന്മൂലനാശത്തിനു കാരണമായെന്നതാണ് മറ്റു പലരുടെയും പരാതി. ഹക്സ്ലിയുടെ പരാതിക്ക്...

പോലീസ് ഡയറി – 25 : പുകവീണ രാത്രികൾ – ഭാഗം : 3

വിനുവും വിൽസനും അയാളെ ചോദ്യം ചെയ്യുകയാണ് അവനെന്തെക്കെയോ മറുപടി പറയുന്നു… വീട്ടിലെ പ്രാരാബ്ദങ്ങളുടെ കെട്ടഴിക്കയാണ്. ജോലി തേടി കേരളത്തിൽ എത്തിയതാണ്. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആദ്യമായ് മോഷ്ടിക്കാനിറങ്ങിയതാണ്.

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -6 : മുദ്ഗല ജന്മങ്ങൾ

മുത്തശ്ശി പറഞ്ഞു തന്ന മഹാഭാരതകഥയിലെ മുദ്ഗല മുനിയെ ഓർത്തു പോയി. ആരെയും ശപിക്കാത്ത … ആരോടും ഭിക്ഷ യാചിക്കാത്ത മുനി. സഹജീവികൾക്കവകാശപ്പെട്ടതൊന്നും കവർന്നെടുക്കാതെയാണ് മുദ്ഗലനും മക്കളും ജീവിച്ചത്. കിളികൾ വയറുനിറഞ്ഞ്...

കാട് കാതിൽ പറഞ്ഞത് – 9

കന്യാ വനമംഗളേ … സൈരന്ധ്രിയിലെ ഇരുമ്പ് തൂക്കുനടപ്പാലത്തിലിരുന്ന് അങ്ങുതാഴേക്ക് നോക്കുമ്പോൾ ഇളംനീലച്ചില്ലുപോലെ ജലമൊഴുകിയതത്രയും എൻ്റെ ഉള്ളിലൂടെയായിരുന്നു. അപാരമായ രണ്ട് കരിമ്പാറകൾക്ക് നടുവിലൂടെ,...

Latest Posts

error: Content is protected !!