മോഹനം കവിതായനം -21 വാഗ്ദേവത

അക,ത്താരു ചൊല്ലെ ന്നിടിക്കൊത്തുകേട്ട- ന്നകത്താരിലാദ്യത്തെ വെട്ടം കുരുത്തോ…

മോഹനം കവിതായനം -8 പ്രണയ മധുരം

നീലക്കാറിൻ കരിനിര കളിക്കുന്നു വിണ്ണിൻ തടത്തിൽ ചാരെപ്പൂവൻമയിലുകൾ നിരക്കുന്നു നൃത്തം തുടങ്ങാൻ നാഭിപ്പൂവിൽ പ്രണയമധുപം തേൻതിരക്കുന്നു രാധേ..

രേഖയുടെ നോവൽ പഠനങ്ങൾ -3 : നാട്ടുചൂരുള്ള പെൺപോരാട്ടങ്ങളുടെ കത

ഹിസ് സ്റ്റോറിയിൽനിന്ന് ഹെർ സ്റ്റോറിയായി നോവലിൽ ചരിത്രം രൂപാന്തരപ്പെടുന്നു. ഗതകാലസംഭവങ്ങളുടെ ആവിഷ്കാരം നോവലിസ്റ്റുപേക്ഷിക്കുന്നു. ഓർത്തെടുക്കുന്ന അനുഭവങ്ങളുടെ പുനഃരെഴുത്തായി ആഖ്യാനം മാറുന്നു. പഴങ്കഥയിൽ തുറന്നെഴുത്തിന്റെ കൗതുകം സമം ചേർത്ത് ഭാഷയുടെ കണ്ണൂർരുചിയിൽ ചാലിച്ച് ഒരു പുതിയ രസക്കൂട്ട് നോവലിൽ നിർമിച്ചിരിക്കുന്നു.

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -4 : നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം.

യക്ഷികൾ, ഭീതിദസൗന്ദര്യത്തിന്റെ ബിംബകല്പനകളാണ്. പാലപൂക്കുന്ന രാവുകളിൽ, പെയ്തിറങ്ങുന്ന നിലാവിലലിഞ്ഞ് മണ്ണിലേയ്ക്കൊഴുകിവീഴുന്നവർ. വിഫലമോഹങ്ങൾ വാറ്റിയെടുത്ത പ്രതീക്ഷകളുമായി പറന്നലയുന്ന ആത്മാക്കൾ. ബാല്യത്തിലെ സ്വപ്നങ്ങളിൽ കള്ളിപ്പാലകളോളം ഉയരത്തിൽ വളർന്നു നില്ക്കുന്ന കറുപ്പു വെള്ളച്ചിത്രങ്ങളായി യക്ഷികളുണ്ടായിരുന്നു.

ഗള്‍ഫനുഭവങ്ങള്‍ -14 : ഷാര്‍ജാ-ദുബായ് ട്രാഫിക്കും സംഗീതജ്ഞാനിയായി മാറിയ സാബിത്തും

ഷാര്‍ജയിലെ റോളയില്‍ നിന്നും ദുബായിലേക്ക് 20 കിലോമീറ്ററാണ് ദൂരം. അവധി ദിവസങ്ങളില്‍ കാറില്‍ യാത്ര ചെയ്താല്‍ 25 മിനിറ്റ് സമയം.

മോഹനം കവിതായനം -3 : രാധാമാധവം

മഞ്ഞിൻ വെണ്മണിമാല ചാർത്തിയ നിശായാമങ്ങൾ വെണ്ണക്കുടം വർണ്ണപ്പൂന്തുകിൽ കൊണ്ടു മൂടി യമുനാതീരത്തു കാത്തീടവേ, വള്ളിപ്പൂങ്കുടിലിൽ പ്പുണർന്നു ചുടുനിശ്വാസാർദ്രഗന്ധം പകർ- ന്നല്ലിത്തേന്മൊഴിരാധ കണ്ണനു നിവേദിക്കുന്നു പുഷ്പാധരം!

രേഖയുടെ നോവൽ പഠനങ്ങൾ – 10 : സർവ്വലോകക്ഷേമത്തിനായുള്ള പ്രാർത്ഥന

ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന മനുഷ്യാവലിയുടെ ഇത്തരത്തിലുള്ള ജീവിതാവസ്ഥകൾക്കെതിരെ ഒരു കൂർത്തനോട്ടം സി.രാധാകൃഷ്ണൻ്റെ ഈ നോവലിലുണ്ട്. അത് സ്നേഹം പ്രാണനിലലിഞ്ഞു പോകുന്ന ഒരു മനുഷ്യൻ്റെതാണ്. ഭൂമിയിൽ ഏതെങ്കിലും ഒരു ധർമ്മസങ്കടം നിലനിന്നാൽ അതു മാറുന്നതുവരെ സ്നേഹത്തിലധിഷ്ഠിതമായ സാംസ്കാരികവിപ്ലവം അവസാനിപ്പിക്കാൻ പാടില്ലയെന്ന് ഉറച്ചുവിശ്വസിക്കുന്ന കഥാകാരൻ്റെ മനസ്സാണത്.

പോലീസ് ഡയറി – 7 : ഇഞ്ചക്കാട്ടിലെ നൂഞ്ചൻ

ചില "ഗ്ലാസ് " മേറ്റുകൾക്കെങ്കിലും രസികനായിരുന്നു ഗോപാലൻ എസ്.ഐ. പോലിസ് പരിശീലനമെല്ലാം കഴിഞ്ഞ് എനിക്കാദ്യത്തെ പോസ്റ്റിംഗ് മലയോര ഗ്രാമമായ ചിറ്റാരിക്കാൽ സ്റ്റേഷനിലേക്കാണ്.

നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 11 : പവനപുരാധീശമാശ്രയേ ….

"ഞങ്ങളെല്ലാരും ഒരുപോലെയാ..തിരിച്ചു നടക്കാൻ പറ്റാത്ത വഴിയിലൂടെ നടന്നു തളരുന്നവർ….. ഓർമ്മകളിൽ മേഞ്ഞു മടുക്കുമ്പോ.. ഭഗവാനെ തൊഴാൻ വരുന്ന ആളുകളെ വെറുതേ നോക്കിയിരിക്കും. പരിചയമുള്ള ആരെങ്കിലും അക്കൂട്ടത്തിലുണ്ടോന്ന്.. ഒണ്ടെങ്കിൽ .....

പോലീസ് ഡയറി -10 :കവിയും കാമുകനും ഉന്മാദിയുമായ ഒരാൾ

ഞാൻ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിൽ സുകുമാരൻ ഹെഡ് കോൺസ്റ്റബിളിൻ്റെ അയൽവാസിയായിരുന്നു സുരേഷ്.

Latest Posts

error: Content is protected !!