തെരുവിലേക്ക് തുറന്ന കരൾക്കാഴ്ചകൾ
തെരുവിലേക്ക് തുറന്ന് വെച്ച് ജാലകം
കരളിലേക്ക് തുറന്ന് വെച്ച ജാലകം പോലെയല്ല
കരളിനകത്ത് കനിവിൻറെ കറ കാണാം,
ഒരാൾ മരിച്ചു പോകുമ്പോൾ
ഒരാൾ മരിച്ചു പോകുമ്പോൾ
ഒരിക്കലും ഉത്തരം കിട്ടാത്ത
ചില മന(കോട്ട)കണക്കുകൾക്കു
'പൂർണ്ണവിരാമം' ഉത്തരമായിത്തീരും.
കൊല്ലം 2030
കപ്പിയിൽ കയർ വലിയുന്ന ശബ്ദം
ഇഴഞ്ഞു നീങ്ങുന്ന ജീവിതത്തിന്റെ താളം
താഴ്ന്നും ഉയര്‍ന്നും, ജുഗൽബന്ധിപോലെ
ചുമരിലെ കരിപിടിച്ച കലണ്ടർ
പൊടിപ്പും തൊങ്ങലും
പണ്ട്,
നീണ്ടുമെലിഞ്ഞൊരു
വളഞ്ഞ വഴിയുണ്ടായിരുന്നു
പ്‌രാന്തി മാതുവിന്റെ വീട്ടിലേക്ക്.
പച്ച ജീവൻ കൊരുത്തിരിക്കുന്ന മലമരവേരുകൾ
കാലുകൾ വായുവിൽ തുഴയുന്നു
തല ആകാശത്തേക്ക്
മലർന്നിരിക്കുന്നു
കണ്ണ് കനം വെച്ചടയുന്നു
പ്രണയാനന്തരം
പ്രണയം ..!
പ്രളയമായ് സ്നേഹം
പ്രാപിക്കുന്ന
പ്രക്രിയ
മത്സ്യം; ജലത്തിന്റെ താവോ…
ജലം
ജീവന്റെ അടിവേര്
ജലഛായ
പരൽമീനുകളുടെ
നിശബ്ദ സഞ്ചാരം
ജല സംസാരം
ഗാസ
നിലവിളികൾ വരിഞ്ഞുമുറുക്കിയ
പകലുകൾ ഉറങ്ങുന്ന
മുറിയാണ് ഞാൻ.
ജീവൻ എരിഞ്ഞു തീരുന്ന
രാച്ചിതകളിലെ കനൽ നോവ്
പെയ്തുനിറയുന്നു.
വഴി
കാൺമൂ മുന്നിലൊരുവഴിയതു
പെരുവഴി
നീണ്ടുപോകുന്നറ്റംകാണാ-
പെരുവഴിയിലിരുൾ പരക്കുന്നു
ഡിസംബർ
മുറ്റത്തെ ചൊരിമണലിൽ
അച്ഛൻ നട്ട ക്രിസാന്തിമം
ചെഞ്ചുവപ്പാർന്ന
തളിരിലകൾ വിടർത്തുമ്പോഴായിരുന്നു
















