അഷ്‌റഫ് കാളത്തോട്
ചതിമ്പാത
ലക്നൗ-ആഗ്ര എക്സ്പ്രസ്-വേ ഒരു അനന്തമായ സർപ്പത്തെപ്പോലെ ഉത്തരേന്ത്യയുടെ ഹൃദയത്തിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. പോലീസ് ചൗക്കിക്ക് മുന്നിൽ പടർന്നുകിടക്കുന്ന ഉച്ചവെയിലിന് കത്തുന്ന ശവപ്പറമ്പിന്റെ ഗന്ധമുണ്ടായിരുന്നു.
സമാന്തരങ്ങൾ
നിശ്ശബ്ദ രാത്രിയിൽ ഞാൻ നടക്കുമ്പോൾ,
മഴയുടെ തുമ്പികൾ കണ്ണിൽ ചിതറുന്നു.
ഒരിടവേളയിൽ സങ്കല്പങ്ങൾ ഉണരുന്നു
ഞങ്ങൾ മനുഷ്യരാണ്
ഞങ്ങൾ മനുഷ്യരാണ്
നിലാവിന്റെ വിരലുകൾ തടവിയ
മണ്ണിൽ പിറന്നവർ,
ചോരയുടെ ചൂടുറ്റ അറിവുകൾ
അസ്ഥികളിൽ കൊത്തിവെച്ചവർ.







