വെറുതെയൊരു സ്വപ്നം
എപ്പോഴെന്നറിയില്ല. രാവിരുണ്ടു വെളുക്കുന്ന അവസാന നിമിഷത്തിലെങ്ങോ ആണ്.
വെയിൽച്ചൂടേറ്റ വഴികളിലൂടെ…
മഞ്ഞു പുരണ്ട വെയിൽ പൂക്കളുടെ ചെറു ചുംബനസുഖമാസ്വദിച്ച്, സാവന്ത് ഹൗസിങ്ങ് കോളനി റോഡിലൂടെ മുന്നേ ഓടുന്ന നിഴലിനു ഒപ്പമെത്താനെന്നോണം സ്കൂട്ടറോടിച്ചു.
കരയുന്ന രൂപങ്ങള്‍
എം.മുകുന്ദനും ബന്യാമിനും അടക്കമുള്ളവരാണ് പുതിയ തലമുറയിലെ എഴുത്തുകാരിൽ നിന്നും അനില്‍ ദേവസ്സി യെ ഈ വർഷത്തെ ഡിസി നോവൽ സഹിത്യ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. അത് തന്നെയാണ് അനിലിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരവും....
നോട്ടം
രാകേഷ് വെക്കേഷന് വന്നതിനാൽ സുമന്ത് വളരെ സന്തുഷ്ടനാണ്. അയൽവാസികളായിരുന്ന അവർ രണ്ടു പേരും എട്ടാം തരം വരെ, ഒരേ സ്ക്കൂളിൽ ആയിരുന്നു പഠിച്ചത്.
ആഘോഷിക്കുന്നവർക്കിടയിലേക്ക്..
ഈ പ്രാവശ്യത്തെ റസിഡന്റ്സ് കമ്മിറ്റിയിൽ അധികവും യുവാക്കളും യുവതികളുമാണ്. ഓണാഘോഷം പതിവിലും ‘അടിപൊളി’ ആയി ആഘോഷിക്കണം എന്ന് അവർ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. .
ഒരു സാധാരണ പെൺകുട്ടിയുടെ കഥ
അരികിലിരുന്നവൾ കൈയ്യിൽ തലോടി മെല്ലെ തട്ടിവിളിക്കുമ്പോഴാണു ഞാൻ രാത്രി പെട്ടന്നുണർന്നത്. ഇല്ല, മറ്റാരുമില്ല മുറിയിൽ. പക്ഷേ, ഞാൻ കണ്ടത് അവളെത്തന്നെയാണ്.
ഖഡ്ഗം
ഗേറ്റു കടന്ന് അകത്തേക്കു ചെല്ലുമ്പോള്‍ വാച്ച്മാന്‍ ഇടത്തോട്ടു മാറി വഴിയൊഴിഞ്ഞുതന്നു. പഴയൊരു ഹര്‍ത്താല്‍ ദിനത്തിലെ അടിയുടെ ഓര്‍മകള്‍ അയാള്‍ കവിളില്‍ത്തടവി കണ്ടെടുത്തു.
ജലച്ചായം
ഫോസിൽസ്… ജീവാശ്മങ്ങൾ, താൻ ചിത്രപ്രദ്രർശനത്തിനിട്ടിരിക്കുന്ന പേര് കൊള്ളാം. പക്ഷേ കുഴിച്ചെടുത്തതിനെയാണ് ഫോസിൽ എന്നു വിളിക്കുന്നത് എന്ന് നന്ദന് അറിയില്ലാ എന്നുണ്ടോ?
പിങ്ക് നിറമുള്ള കാട്ടിൽ
വലിയൊരു കൊടുങ്കാറ്റിൽ വേരറ്റു വീണ ഒറ്റമരം പോലെ, അവൾ.., ചാരുത.
ചിത്രശലഭത്തെപ്പോലെ ഉയരങ്ങളിൽ പറന്നു പറന്ന് മേഘങ്ങൾക്കൊപ്പം കളിക്കാൻ കൊതിച്ച ഒരു കുഞ്ഞു തുമ്പി !
കൈ കുമ്പിളിൽ ഒരു അമ്പിളി
കല്ല്യാണം കഴിഞ്ഞിട്ട് ഇതെത്ര നാളായി മോളേ.. നിനക്ക് ഒരു പെൺ കൊച്ച് മാത്രല്ലിയുള്ളു... അവൾക്ക് കൂട്ടായെങ്കിലും നിനക്ക് ഒരാള് കൂടി വേണ്ടേ.! അയൽവാസി ഫളീലത്തുമ്മാടെ മുറുക്കാൻ തുപ്പി തുപ്പി വാക പൂവ് പോലെ ചുമന്ന് തുടുത്ത ചുണ്ടുകളിൽ തട്ടി പുറത്തേക്ക് വീണ തുപ്പൽ കണികകളിൽ ചിലത് മാനത്ത് പൂക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളെ പോലെയാണ് നിലത്തേക്ക് ഉതിർന്ന് വീണത്.





















