സസ്നേഹം ബിനോയ് !!
സർവ്വീസിൽ നിന്നും വിരമിച്ച എ.സി.പി ( പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ) ബിനോയിയും ഡി.വൈ.എസ്.പി (പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട്) ബാബുരാജും തിരുവനന്തപുരത്തുനിന്നും പുലർച്ചെ നാലുമണിയോടെ എറണാകുളം ചങ്ങമ്പുഴ പാർക്കിലേയ്ക്ക് യാത്ര തിരിച്ചത് കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും കൂട്ടായ്മയ്ക്ക് ശക്തി പകരുന്നതിനായിരുന്നു.
ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം
ചുമരിലേക്ക് ആണിയടിച്ചു കയറ്റുന്ന പോലെയാണ് സുമയ്ക്ക് തോന്നീത്. അവൾ കൈക്കൊണ്ട് മുടിയൊതുക്കി. തലയ്ക്കു മീതെ തെളിഞ്ഞു കത്തുന്ന ബൾബിലേക്കും പിന്നെ ഫാനിലേക്കും നോക്കി.
പത്മ
വലിയ തറവാടുവീടോ നാലുകെട്ടോ അല്ലെങ്കിലും പഴമയുടെ സൗന്ദര്യമാവോളമുണ്ടായിരുന്നു അവരുടെ വീടിന്. ഓടിട്ട മേൽക്കൂരയും കാവിയിട്ട നിലങ്ങളും.
ആനച്ചൂര്
പൊള്ളുന്ന മീനച്ചൂടിൽ നിന്ന് ശമനം കിട്ടാൻ പുരപ്പുറത്ത് വെള്ളം കോരിയൊഴിക്കുകയായിരുന്ന മേസ്തിരി പരമേശ്വരൻ തിരിഞ്ഞു നോക്കി.
ബൈക്കിലിരിക്കുന്ന രണ്ട് പിള്ളേരും തന്നെ പിരികേറ്റാനാണ് വിളിച്ചുകൂവുന്നതെന്ന് പരമനറിയാം. പരമന്റെ ആനപ്രാന്ത് നാട്ടിൽ മുഴുവൻ പ്രസിദ്ധമാണ്.
ഒരു ഷെഡ്യൂൾ അഞ്ച് അപാരത
സാഹിത്യകാരൻ നീണ്ടുനിവർന്ന് ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത ടീപ്പോയിൽ കുറച്ചു സാഹിത്യ ഗ്രന്ഥങ്ങൾ അടുക്കി വെച്ചിട്ടുണ്ട്.
ചുരങ്ങളിലൂടെ
ഇരുട്ടില്‍ മഞ്ഞു പുതച്ചുകിടക്കുന്ന ചുരങ്ങളിലെ ഭീകരതയിലൂടെ ജീപ്പിന്റെ രണ്ടു മഞ്ഞ കണ്ണുകള്‍ തെളിയിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ട് പോകുകയായിരുന്നു.
പുനർജ്ജനി
അന്ന് ഒരു മഴയുള്ള രാത്രിയായിരുന്നു. മഴയുടെ ഇരമ്പൽ ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു. തനിച്ചായിരുന്നതിനാൽ ഭയം കൂടിക്കൂടി വന്നു. മനസ്സും ശരീരവും തളരുന്നതു പോലെ.
നിരാസങ്ങളുടെ യുഗങ്ങൾ
വിഷ്ണു യാത്രയിലായിരുന്നു! അന്ത്യമില്ലാത്ത യാത്ര. അനന്തമായ യാത്ര… ഓരോ യാത്രയുടെ തുടക്കവും ഒരവതാരമായിരുന്നു.
കൈ കുമ്പിളിൽ ഒരു അമ്പിളി
കല്ല്യാണം കഴിഞ്ഞിട്ട് ഇതെത്ര നാളായി മോളേ.. നിനക്ക് ഒരു പെൺ കൊച്ച് മാത്രല്ലിയുള്ളു... അവൾക്ക് കൂട്ടായെങ്കിലും നിനക്ക് ഒരാള് കൂടി വേണ്ടേ.! അയൽവാസി ഫളീലത്തുമ്മാടെ മുറുക്കാൻ തുപ്പി തുപ്പി വാക പൂവ് പോലെ ചുമന്ന് തുടുത്ത ചുണ്ടുകളിൽ തട്ടി പുറത്തേക്ക് വീണ തുപ്പൽ കണികകളിൽ ചിലത് മാനത്ത് പൂക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളെ പോലെയാണ് നിലത്തേക്ക് ഉതിർന്ന് വീണത്.
പൂച്ചയോർമ്മകൾ
ഇന്നലെ രാത്രി സീരിയൽ കഴിഞ്ഞ നേരമാണ് ശാരദേടത്തിക്ക് ആ കാൾ വന്നത്. സോഷ്യൽ മീഡിയയിൽ പരക്കെ അറിയപ്പെടുന്ന, അംഗബലമേറെയുള്ള സാഹിത്യഗ്രൂപ്പായ 'എഴുത്തുകോട്ട'യുടെ അഡ്മിൻ ആയിരുന്നു വിളിച്ചത്. ശാരദേടത്തി ആയിടെ പ്രസിദ്ധികരിച്ച കുടലാഴങ്ങൾ എന്ന കവിതാ സമാഹാരത്തിന് ഒരു മേജർ അവാർഡ് !!





















