ചെമന്ന ചിരിപ്പാട്ടുകൾ
മുറിയാകെ വെയിൽ മുറ്റിയിട്ടും ജോയി മോൻ ഖുസ്ര് നല്ല ഉറക്കത്തിലാണ്. തെന്നിമുറിഞ്ഞു കൊണ്ടിരിക്കുന്ന സ്വപ്നങ്ങൾ കൂടെത്തന്നെ പൂവിട്ടു കൊണ്ടിരിക്കുന്നുണ്ട്.
വീട് വിരുന്നു വന്നപ്പോൾ
വീട്ടിലേക്ക് വിരുന്നു പോകാം. എന്നാൽ വീട് വിരുന്നു വന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ഇവിടെ അതും സംഭവിച്ചു.
അകന്നുപോയ കാർമേഘങ്ങൾ
കാർമേഘങ്ങൾ കൂട്ടപ്പലായനo നടത്തുകയായിരുന്നു. നനുത്ത കാറ്റിന്റെ കുളിര് പതിയെ ഹാളിനകത്ത് നിറഞ്ഞു. ജനൽ പഴുതിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചം മഴപ്പാറ്റകൾക്ക് ആഘോഷമായി.
ശംഭോ മഹാദേവ
റാഫിയണ്ണന്റെ ലീഡര്‍ഷിപ്പിലുള്ള ഒരു കൊട്ടേഷന്‍ ടീമിലായിരുന്നു ഞാനന്ന് ജോലി ചെയ്തിരുന്നത്.
യാമതീരങ്ങളിലെ അവർ
ട്രീസയെക്കുറിച്ചാണ് ഞാൻ എഴുതാൻ..., അല്ല പറയാൻ തുടങ്ങുന്നത്. അക്ഷരങ്ങളാൽ മോടിപിടിപ്പിച്ചു കെട്ടുറപ്പാക്കിയ ഒരു കഥയുടെയോ, വിവരണത്തിൻ്റെയോ ഗണത്തിൽ ഇതിനെ നിങ്ങൾ ഉൾപ്പെടുത്തരുത്. മറിച്ച് ഒരു ഭാവനാത്മക ബിംബമായി ഇതിനെ കണക്കാക്കുക.
ആഹിർ ഭൈരവ്
ആഹിർ ഭൈരവ്,ആ രാഗത്തിനോട് ഒരു പ്രത്യേക ആകർഷണം എപ്പോഴും തോന്നിയിരുന്നു. ജീവിതത്തിൽ സ്ഥായി ഭാവമായിരുന്ന വിരക്തിയെ ആ രാഗം പലപ്പോഴും ഉത്തേജിപ്പിക്കുന്നതായി തോന്നി. അതൊരു പ്രത്യേക തരംവേദന അയാളിൽ നിറച്ചു, ഒറ്റപ്പെടലിന്റെ ഒരുതരം...
ഒരു മഴയ്ക്കു മുന്നേ
രാത്രിയായിരുന്നു, നിലാവുള്ള രാത്രി. റബർത്തലപ്പുകളുടെ നിഴൽ വീണു കറുത്ത റോഡിലൂടെ ആ വാഹനം കുതിച്ചു പാഞ്ഞു.
സ്കീസോഫ്രീനിയ
മന൦ മടുപ്പിക്കുന്ന മരുന്നിന്റെ രൂക്ഷ ഗന്ധ൦.
നമ്പർ 245
ഇന്ന് 245-ാമത്തെ പ്രേമലേഖനമാണെനിക്കു കിട്ടുന്നത്. 244-ാമത്തെ വരെ വായിച്ചതിനു ശേഷം പൊട്ടിപ്പൊട്ടിച്ചിരിക്കുകയും, രണ്ടാവർത്തിവായിച്ച് അതുകത്തിച്ചുകളയുകയുമായിരുന്നുപതിവ്. കാരണം എല്ലാവരും എന്റെസൗന്ദര്യാരാധകരായിരുന്നു.
മുല്ലപ്പൂവിപ്ലവം
തിരിച്ചു വരവിനായ് സൂര്യൻ ആഴിയിൽ അസ്തമിച്ചപ്പോൾ ചന്ദ്രൻ അതിന്റെ നക്ഷത്രങ്ങളേയും കൂട്ടി എത്തിയിരിക്കുന്നു.