എന്റെ ഗായത്രിമാർ
ജനാല തുറന്നപ്പോൾ ഇളം കാറ്റ് മുഖത്തേക്ക് ആഞ്ഞുവീശി. ശബ്ദം കേട്ടിട്ടാകണം തെച്ചി ചെടിയിലിരുന്ന ചുണ്ട് കൂർത്ത രണ്ടു ചെറുകിളികൾ ദൂരേക്കു പറന്നു പോയി.
അയാള്‍ കഥ പറയുകയാണ്
വെളിച്ചം ശരിക്കും വരാന്‍ തുടങ്ങിയിട്ടില്ല. ഇപ്പോഴും ഇരുട്ട് ഘനീഭവിച്ചു നില്‍ക്കുകയാണ്.
മാസ്ക്
പലചരക്ക് കടയിൽ നിന്നും വാങ്ങാനേൽപ്പിച്ച സാധനങ്ങൾ ഉമ്മാനെ ഏൽപ്പിച്ചപ്പോൾ പതിവ് പോലെ ഉമ്മ പറഞ്ഞു തുടങ്ങി….
ഈ കടലിരമ്പം
ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വഴിപിരിഞ്ഞ് പോകുന്ന പുകകള്‍ക്ക് വ്യത്യസ്തമായ ചില ധര്‍മ്മങ്ങള്‍ ഉണ്ട്.
കടൽ ശംഖ്
അവള് അവളിലേക്ക് തിരിഞ്ഞു നോക്കി.
എവിടെ, എപ്പോഴാണ് തന്നില്‍ മാറ്റങ്ങള്‍ നിറഞ്ഞത്. കേട്ട കഥകളും അനുഭവങ്ങളും വായിച്ചവയും ഒന്നും തന്നെ തന്റെ ജീവിതത്തിന്റെ സ്വച്ഛന്ദമായ ചലനങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിപ്പിക്കാതെ, വര്‍ഷങ്ങളായ് പരിപാലിക്കുവാന്‍ തനിക്ക്...
ആകാശത്തെ കൃഷിയിടങ്ങൾ
അപ്പു ഒരുപാടാലോചിച്ചു. ഉത്തരമൊന്നും കിട്ടിയില്ല. ഇനി അമ്മ തന്നെ ആശ്രയം. ആകാശത്തേക്ക് നോക്കി എന്തൊക്കെയോ ചിന്തിച്ച് അപ്പു അമ്മയുടെ തിരക്കൊഴിയുന്നതും കാത്തിരുന്നു.
ജറൂസലേമിന്റെ കവാടങ്ങൾ അകലെയാണ്
നിങ്ങൾ ബോധപൂർവ്വം യാതൊരു തയ്യാറെടുപ്പുമില്ലാതെ കാത്തിരിക്കണം. ഓർമ്മിച്ചു വെയ്ക്കാൻ പറ്റാത്ത ഒരു നിമിഷത്തിൽ, ആരോ ഒരിക്കൽ, ഉറങ്ങിക്കിടക്കുന്ന നിങ്ങളുടെ ചെവിയിൽ കാമുകിയുടെ പേർ വിളിച്ചു പറഞ്ഞപ്പോൾ
മോഹം
വെളിച്ചം കുറഞ്ഞതും ഇടുങ്ങിയതുമായ ജീവിതവഴികളിലൂടെ അല്പം കഷ്ടപ്പെട്ടാണെങ്കിലും ഞാൻ നടന്നു. സ്വപ്നങ്ങങ്ങളുടെ ചെറുവെളിച്ചങ്ങളേക്കാൾ പതിന്മടങ്ങു ശക്തിയുണ്ടായിരുന്നു ദുഃഖങ്ങളുടെ കൂരിരുട്ടിന്.
നീറ്റൽ
'എൽ' എന്നക്ഷരത്തോടെ ഒരു വെളുത്ത കാർ, റോഡിലൂടെ നല്ല ചന്തത്തിൽ ഇഴഞ്ഞു പോകുന്നു. പെൺകുട്ടികളെ മാത്രമിരുത്തുന്ന അതിന്റെ ഓണർ ഒരു സ്ത്രീ തന്നെയാണ്. എന്നാലെനിക്ക് ഹരമെന്നും പുരുഷന്റെയെന്ന് ലോകം അവകാശപ്പെടുന്ന ബൈക്കിനോടാണ്.
വെയിൽച്ചൂടേറ്റ വഴികളിലൂടെ…
മഞ്ഞു പുരണ്ട വെയിൽ പൂക്കളുടെ ചെറു ചുംബനസുഖമാസ്വദിച്ച്, സാവന്ത് ഹൗസിങ്ങ് കോളനി റോഡിലൂടെ മുന്നേ ഓടുന്ന നിഴലിനു ഒപ്പമെത്താനെന്നോണം സ്കൂട്ടറോടിച്ചു.





















