ചാവുനിലം
'എന്നാലും ഇത് അന്തോം കുന്തോം ഇല്ലാത്ത ഒരു ജീവിതം ആയിപ്പോയെ…
ഉയിരിൽ കലർന്ന പ്രണയം
ആ കുഞ്ഞു വീടിന്റെ കനത്ത നിശബ്ദതയ്ക്ക് വിഘ്നം വരുത്തി നാമജപങ്ങൾ ഉയർന്നു കേൾക്കുന്നു. എരിഞ്ഞുതീരുന്ന ചന്ദനത്തിരിയുടെ സുഗന്ധം എങ്ങും പരക്കുന്നു.
വാസ്തുഹാര
ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലങ്ങളിൽ ബ്രഹ്മപുത്ര നിറഞ്ഞൊഴുകും. പുഴക്കരയിലെ താമസക്കാരെ മുഴുവൻ അഭയാർത്ഥികളാക്കുന്ന പ്രളയക്കാലമാണത്. അക്കാലത്ത് വീട് നഷ്ടപെട്ടവരിൽ ചിലരെയെല്ലാം സർക്കാർ ബംഗ്ലാദേശ് പൗരൻമാരായി മുദ്രകുത്തി. സ്വാതന്ത്ര്യത്തിനും മുമ്പേ നദീതീരത്ത് താമസമാക്കിയ...
പെർമഫ്രോസ്റ്റ്
മഞ്ഞു പെയ്യുന്ന കൊടുംകാട്ടിൽ നീണ്ട വാലുള്ള ഒരു കറുത്ത പക്ഷി തലയ്‌ക്കു മുകളിലൂടെ വികൃതമായൊരു സ്വരമുണ്ടാക്കിക്കൊണ്ട് പറന്നുപോയി.
ഒരു വിശുദ്ധയുടെ ജനനം
പതിവുപോലെ മുകൾ നിലയിലെ മുറിയുടെ കിഴക്കുവശത്തേക്കുള്ള ജനാലകൾ മലർക്കെ തുറന്നിട്ട് അവൾ പുറത്തേക്ക് നോക്കി. തുറന്ന ജനാലായിൽക്കൂടി വെളിച്ചം അകത്തേക്കോടിക്കയറി നിലത്ത് ചിത്രം വരച്ചു…
രാജശില്പി
ശ്രാവണൻ വളരെ സൂക്ഷ്മതയോടെ ആ ശിൽപത്തിന്റെ അവസാന മിനുക്കുപണികളിലാണ്.
ശുഭം സംഭവിക്കട്ടെ
സന്ധ്യ നേരങ്ങളിൽ അവൾ ഉമ്മറത്തു വന്നിരിക്കുമായിരുന്നു. ഈറനായ മുടി അഴിച്ചിട്ട് നെറ്റിയിൽ ഭസ്മം ചാർത്തി പശ്ചാത്തലത്തിൽ റെക്കോർഡറിലൂടെയുള്ള സന്ധ്യാനാമവും
മതിൽ
നല്ല ആൾ സഞ്ചാരമുള്ള റോഡരികിലാണ് വീട്. വഴിയിലൂടെ പോകുന്നവരും വരുന്നവരും എല്ലാം വീട്ടിലേക്ക് എത്തിനോക്കുന്നതു വീടിനു ചുറ്റുപാടും വെച്ചിരിക്കുന്ന സിസിടിവി ക്യാമറയിലൂടെ ലോകത്തിൻ്റെ രണ്ടറ്റങ്ങളിൽ ഇരുന്ന് മക്കൾ കണ്ടുപിടിച്ചു.
ആകാശത്തിലെ മത്സ്യങ്ങൾ
എല്ലാ രാജ്യങ്ങളിലേയും നഗരങ്ങൾ പോലെത്തന്നെയായിരുന്നു ആ നഗരവും; ഇന്നലെ വരെ. ഇന്ന് അങ്ങനെയല്ല. മറ്റ് നഗരങ്ങളെപോലെ ജീവിതങ്ങളുമായി ദിനരാത്രങ്ങളിലൂടെ കടന്നു പോവുന്നതിനിടയിലാണ്, പൗരാണികമായി കിട്ടിയ നഗരത്തിന്‍റെ പേരുമാറ്റാൻ ഭരണകൂടം ഉത്തരവിടുന്നത്.
നൂൽജീവിതം
മോന്തി തൊണ്ടയിൽ വച്ചിരുന്ന കള്ള് ചവർപ്പോടെ കുടിച്ചിറക്കുമ്പോൾ റേച്ചൽ അന്ന് പലതവണ ആന്റപ്പനെ നോക്കി കുരച്ചു.



















