ഡോ. സുനിത സൗപർണിക
പരാദങ്ങൾ ഉണ്ടാവുന്ന വിധം
പോർച്ചിൽ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് നീന കണ്ണു തുറന്നത്. ആദി ഇന്ന് നേരത്തെ എത്തിയോ? ഉറക്കം തെളിയാത്ത കണ്ണുകളോടെ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി അവൾ ആന്തലോടെ ചാടിയെണീറ്റു, ദൈവമേ നേരം ഇത്രയായോ!
വിഷുവിനെ കാത്തു കാത്ത് വെയിലിൽ നരച്ചു മഞ്ഞച്ച ഒരു കൊന്ന
കാലക്കണക്കിൻ
താളു മറിയും മുൻപേ
വിഷു വരും മുൻപേ
പൂത്തതെന്തേയെന്നോ?
പൗർണമിയിൽ നിന്നും അമാവാസിയിലേക്ക് ഒരുവൾ നടന്നു നീങ്ങും വിധം
അമ്മയൊക്കത്തിരുന്ന്
മാമുണ്ണും കാലം
അന്നവൾക്ക് അമ്പിളിമാമ
തേങ്ങാപ്പൂളു പോലെ
അന്ന്…
അന്ന്
ഓണത്തിന്
മണമുണ്ടായിരുന്നു
ബലിച്ചോറ്
ജീവിതത്തിൽ ആദ്യമായി ബലിയിടാൻ പോവുന്നതിന്റെ മൂടിക്കെട്ടലിലാണ് ഉമയുടെ മനസ്സു മുഴുവൻ.
ഒടുങ്ങിയിട്ടും ഒടുങ്ങാത്ത പേറ്റുനോവ്
ആകാശക്കൊമ്പിലേക്ക്
പെട്ടെന്നൊരു ദിവസം
പ്രണയത്തിന്റെ ശബ്ദപ്പകർച്ചകൾ
അവനോടൊത്തുള്ള
ഒരു തീവണ്ടിയാത്രയ്ക്കൊടുവിൽ
അവൾ പറഞ്ഞത്
സ്നേഹത്തിന്റെ തിരുശേഷിപ്പുകൾ
എന്റെ ഇമയിതളിൽ
ഇപ്പോഴും പറ്റിയിരിപ്പുണ്ട്
പ്രണയം ചോരുന്ന
നിന്റെ രണ്ടുമ്മകൾ










