സുഹറ സലാം
മധുരനെല്ലിക്ക (The tale of saudade)
ലിസ്ബണിൽ നിന്നു വന്ന കപ്പൽ കൊച്ചി അഴിമുഖത്ത് നങ്കൂരമിട്ടിട്ട് 10 വർഷമായി. കപ്പലിന്റെ ക്യാപ്റ്റൻ കൊയ്ലൊക്ക് പക്ഷെ തിരിച്ചു പോകാൻ തോന്നിയില്ല. തേജോ നദിയുടെ തീരത്ത് മുങ്ങിമരിച്ച ഇസബെല്ലിന്റെ ഓർമ്മകൾ അവനെ കൊച്ചിയിലെ ഈ ചെറിയ ചായക്കടയിൽ തളച്ചിട്ടു.
ഓ൪ക്കാപ്പുറത്ത് അടഞ്ഞുപോയ ഒരു പുസ്തകത്തിന്റെ അവസാന ഏട്
കിഴക്ക് പെരുമീനിൻ തിരയിളക്ക൦ തുടങ്ങാറായപ്പോഴാണ് രണ്ടാമത്തെ സ്കാനിങ്ങു൦ കഴിഞ്ഞ് 'അൻസാരിയെ' അത്യാഹിതവിഭാത്തിലേക്കു തിരിച്ചു കയറ്റിയത്.
ഏഴാ൦യാമ൦
ഉറക്കമുപേക്ഷിച്ച
ഏഴാ൦യാമത്തിലെ
ഏകാഗ്രതയിലാണ്
പൂന്തോപ്പു നിറയെ
വെള്ളാരം കണ്ണുകൾ
സ്കീസോഫ്രീനിയ
മന൦ മടുപ്പിക്കുന്ന മരുന്നിന്റെ രൂക്ഷ ഗന്ധ൦.










