ഓണമാണുനീ….

ചുറ്റുമിപ്പാതിര നട്ടു പോറ്റുന്ന കുറ്റിരുട്ടിൻ കനം തൊട്ടു നിൽക്കവേ ഒറ്റയാവുന്ന പോലൊരു തോന്നലിൻ ചുറ്റുകൾ മുറുകുന്നു,മൗനമായി.

ദാവൂദിന്റെ പുസ്തകം

അൻപത് പേജുകൾമാത്രമുള്ള ദാവൂദിന്റെ പുസ്തകത്തിലെ പ്രണയജോഡികൾക്ക് ഒരേ മതവും ജാതിയുമല്ലായിരുന്നു

റദ്ദ് ചെയ്യപ്പെട്ട ചരിത്രം മുഷ്ടി മടക്കുന്നു

ഈ ടാറിടാത്ത റോഡരികിലെ കൈവരികൾ ദ്രവിച്ച പൊളിഞ്ഞ പാലമുള്ള തോട് പുഴുത്തു പോയി.

മുലമുറിച്ചവൾ

പെൺനനവുകളുടെ ആദ്യ അടയാളങ്ങൾ തന്നതും, പ്രണയം ചാലിച്ച വിരലുകളുടെ ക്യാൻവാസായതും,

അലാറം

നിദ്രയുടെ സുഖത്തിലമർന്നു കിടക്കവെ ഞാൻ നിയോഗിച്ച കാവൽക്കാരനായ ഘടികാരം എന്നെ തട്ടിവിളിക്കുന്നു

കണ്ണ്‌ വെട്ടിയവർ

ജീൻസ് പാന്റും ടീഷർട്ടുമിട്ടവൾ മുറിക്കുള്ളിൽ നിൽക്കുമ്പോൾ ഞാനവളോട് പറയും ഈ കോലത്തിൽ നിനക്കൊന്ന് അങ്ങാടി ചുറ്റി വന്നാലെന്താ.. ?

കാവൽ

മേൽക്കൂരയില്ലാത്ത എന്റെ വീട്ടിൽ മേഘങ്ങൾ അതിഥികളല്ല വളർത്തു ചെടികളാണ്

ഒരു കവിത മഴകൊണ്ടു വരുന്നു

ഒരു കുല വയലറ്റ് ഡെയ്സി പൂക്കള്‍ ഒരു പനിനീര്‍ ചെടി നിറയെ റോസാപ്പൂക്കൾ

ഓർച്ചകളിൽ അവശേഷിക്കുന്നത്

പാതകളിടവഴികളാൽ മരത്തണലി- രുവശവും നിറവാർന്നനേകം കാഴ്ചകൾ ഏറെ ദൂരം നാമൊന്നിച്ചൊന്നായി പിന്നിട്ടുവല്ലോ !

നർത്തകരുടെ തെരുവ്

നിറയെ നൃത്തശാലകളുള്ള ഈ തെരുവിലെത്തുന്നവരുടെ കാലുകളുടെചലനം

Latest Posts

error: Content is protected !!