സ്വപ്നത്തീവണ്ടി

ജോലികൊണ്ടു പോലും യാത്രികനാണ് ഷിനിലാല്‍. അതുകൊണ്ടാണ് എഴുത്തുകാരനായ ഷിനിലാല്‍ വായിച്ച കവിതയെ, അതിലെ തീവണ്ടിയെ, സ്വന്തം യാത്രയെ, അതേക്കുറിച്ചുള്ള...

വെള്ളം ഉയരുമ്പോൾ ജനങ്ങൾ താഴേക്കിറങ്ങണം

2007 ലാണ് ഈ ഡോകുമെന്ററി ഇറങ്ങുന്നത്. യാങ്‌സീ നദിയിൽ നിർമിച്ച ത്രീ ഗോർജസ് ഡാമിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വന്ന ആളുകളുടെ കഥയോടൊപ്പം കർഷക-ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ നിന്ന് ഉപഭോക്തൃ മുതലാളിത്തത്തിലേക്കുള്ള ചൈനയുടെ മാറ്റത്തെയാണ് ഈ ചിത്രം കാണിക്കുന്നത്.

സർവകക്ഷിയോഗം

അമ്മ മരിച്ച് രണ്ടാം നാൾ നാല് പേരടങ്ങുന്ന സർവകക്ഷിയോഗം വീടിന്റെ പിന്നാമ്പുറത്ത് നടക്കുന്നു.

പച്ചില അടയാളങ്ങൾ

തണുപ്പിന്റെ ആവർത്തനമറിയിച്ചു ഊയലാടുന്ന എ.സി ഷട്ടറുകളുടെ മൃദു മൂളലും, പിഞ്ഞാണ കപ്പിലേക്ക് ചൂടു കാപ്പി വീഴുന്ന ശബ്ദവും, നേർത്ത നിശ്വാസളും വരച്ചൊരു ശാന്തത നക്ഷത്ര ഇൻറർനാഷണൽ ഹോട്ടലിലെ മിനി ദർബാർ ഹാളിൽ തങ്ങി നിന്നിരുന്നു.

മായാവിയും ലുട്ടാപ്പിയും… പിന്നെ, നിറമുള്ള ചില ഓർമ്മകളും

കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ എക്കാലവും അമരത്വം നേടിയ ചില കോമിക് കഥാപാത്രങ്ങളുണ്ട്. മാജിക് മാലുവും അത്ഭുത വാലുള്ള കപീഷും കയ്യിൽ മന്ത്രവടിയേന്തിയ മായാവിയും ശൂലത്തിൽ കുതിക്കുന്ന ലുട്ടാപ്പിയും വക്രബുദ്ധികളായ ഡാകിനിയും കുട്ടൂസനും അലസനും ഭീരുവുമായ ശിക്കാരി ശംഭുവും കുട്ടിത്തമുള്ള മനസ്സുകളിൽ ഇന്നും പറന്നു കളിക്കുന്നു.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

ഇരവിൻ്റെ നൊമ്പരം പോലെ

പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ശ്രീ ഭാസ്ക്കരൻ്റെ പെട്ടെന്നുള്ള വിയോഗം അറിഞ്ഞത് നൈറ്റ് ഡ്യൂട്ടിക്ക് പോവാൻ തയ്യാറെടുക്കുമ്പോഴായിരുന്നു. അദ്ദേഹവുമായി ഒരുമിച്ച് ജോലി ചെയ്യുകയോ അടുത്ത സൗഹൃദത്തിന് അവസരമുണ്ടാവുകയോ ഒന്നും ഇല്ലായിരുന്നു.

കഥാവിചാരം

കഥാവിചാരം- 10 : ‘സ്കൂളിലേക്കുള്ള വഴി’ (ശ്രീ.സുഭാഷ് ഒട്ടുംപുറം )

ഓരോ വ്യക്തികൾക്കും തങ്ങളുടെ സ്കൂൾ വഴികളെപ്പറ്റി പച്ചപ്പാർന്ന ഓർമകളുണ്ടാവും. അങ്ങനെയുള്ള മനോഹരമായ ഒരു ഓർമക്കഥയാണ് എഴുത്തു മാസികയിൽ 2021 ൽ വന്ന ശ്രീ.സുഭാഷ് ഒട്ടുംപുറത്തിന്റെ 'സ്കൂളിലേക്കുള്ള വഴി'.

എന്റെ വായന : പുരുഷാരവം (കഥകള്‍)

മികച്ച ഒരു എഴുത്തുകാരന്‍ എന്നത് പോലെ നല്ലൊരു വായനക്കാരനും എഡിറ്ററും ആണ് സി പി അനില്‍കുമാര്‍. അദ്ദേഹത്തിന്റെ , കഥകളുടെ തിരഞ്ഞെടുപ്പും എഡിറ്റിങ്ങും അതിനാല്‍ തന്നെ വളരെ നല്ല ഒരു വായനാനുഭവം സമ്മാനിച്ചു എന്നത് സന്തോഷകരം തന്നെ .

സരിത ലോഡ്ജ് : അധ്യായം മൂന്ന്

സുമതിയമ്മ ഒരിക്കലും എന്റെ മുറികളിൽ താമസിച്ചിട്ടില്ല. ഇപ്പോൾ പ്രായം എഴുപത്തഞ്ചു കഴിഞ്ഞിരിക്കണം. എനിക്കവരെ അറിയുന്നത് എന്റെ തിണ്ണയിൽ ഉച്ചനേരത്തു വന്നുകിടക്കുന്ന ഒരു അഗതിയായ അമ്മ എന്ന നിലയിലാണ്.
error: Content is protected !!
Copy link