മറ്റുള്ളവരുടെ ദുർബുദ്ധിയിൽ അണഞ്ഞുപോകുന്ന ജീവിതങ്ങൾ…

ഈ മൂന്നു വാർത്തകളും മലയാളികളെക്കുറിച്ചാണ്! അതായത് ഈ ജീവിക്കുന്ന ജീവിതത്തിനപ്പുറം കൂടുതൽ മനോഹരമായ ജീവിതമുണ്ടെന്നു വിശ്വസിച്ച് മറ്റുള്ളവരെക്കൂടി ഇല്ലാതാക്കുന്ന ചില മനുഷ്യരുടെ ദയാശൂന്യതയാണ് ഈ മൂന്നു വാർത്തകളിലും പൊതുവായുള്ളത്.

അക്ഷരഖനിയുടെ സൂക്ഷിപ്പുകാർ

രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോഴോ കോഴിക്കോട് മാനാഞ്ചിറയിൽ പബ്ലിക് ലൈബ്രറിയോട് ചേർന്ന് പോകുന്ന വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വീഞ്ഞപ്പെട്ടിയുടെ പലകകൾ കൊണ്ടുണ്ടാക്കിയ തട്ടിൽ നിരത്തിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഴയ പുസ്തകങ്ങൾക്കും മാസികകൾക്കുമൊപ്പമാണ് നിസാമിനെ ഞാനാദ്യം കാണുന്നത്. പഴയ ബുക്കുകൾ തേടി മിക്ക വാരാന്ത്യങ്ങളിലും ഞാൻ അവിടെ പോയിരുന്നു.

രാത്രി

ഇരുട്ടിലാണ് ഞാൻ ചെറിയ തിളക്കങ്ങൾ അരണ്ട പ്രകാശ രേഖകൾ ആകാശത്തേക്കുയരുന്ന ഓരിയിടലുകളും

‘ശത്രു’ വൈറലായി

ധനുമാസപ്പുലരിയിൽ വിറതുള്ളുന്ന തളിരിലച്ചോട്ടിലൊട്ടും കുളിരാതെ, പുതു വീടിന്റെ കാഴ്ചയിലൊട്ടിയിരുന്നു.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

ഓർമ്മ മണമുള്ള ആമ്പൽ പൂവ്

ബി.എഡിന് പഠിക്കുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിനായി തെരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും 'കുപ്രസിദ്ധമായ' ഗവൺമെൻ്റ് സ്കൂളായിരുന്നു. അങ്ങോട്ടു പോകുന്നത് അത്ര സുഖകരമാവില്ലെന്ന് പലരും മുന്നറിയിപ്പ് നൽകിയെങ്കിലും"അവിടെ പഠിപ്പിച്ചാൽപ്പിന്നെ എവിടേം പഠിപ്പിക്കാം" എന്ന ജോസ് മാഷിൻ്റെ പറച്ചിലിൽ ഊർജ്ജം പൂണ്ട് ഞാനും മഞ്ജുവും ലിഷയും ജിസിയുമെല്ലാം ആ സ്കൂൾ തന്നെ തെരഞ്ഞെടുത്തു....

കഥാവിചാരം

കഥാവിചാരം-11 : ‘ഓർവ്വ് ‘ (സാബു ഹരിഹരൻ )

ഓർക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആ ഭാഗ്യത്തെക്കുറിച്ച് അറിയാതെ പോകുന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം. ജീവിതത്തിന്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ എത്തുമ്പോൾ സുന്ദരമായ ഓർമകൾ മാത്രമാവും സമ്പാദ്യം.

ഞാനക്കുറൾ – 17

പുറത്തെ വെയിൽ ചായച്ചായ്പിനകത്തെ കാഴ്ചയയുടെ കണ്ണുകെട്ടിത്തുടങ്ങി. വെയിലിന്റെ നരപ്പിൽ കാഴ്ചകൾ മങ്ങുന്നു. അയ്യാത്തൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. മേഷ്ട്രര് എങ്ങോട്ടോ പോയിരിക്കുന്നു.
error: Content is protected !!
Copy link