Home Authors Posts by രാജേഷ് ചിത്തിര

രാജേഷ് ചിത്തിര

18 POSTS 0 COMMENTS
പത്തനംതിട്ട സ്വദേശി. ദുബായിൽ താമസം. കവിതസമാഹാരങ്ങൾ - ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകൾ, ടെക്വീല, ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും, കള്ളിമുള്ളിന്റെ ഒച്ച. കഥാസമാഹാരം - ജിഗ്സ പസൽ. ആദി & ആത്മ (നോവൽ - ബാലസാഹിത്യം )

ജോറാസങ്കോയിൽ നിന്നും ശാന്തി നികേതനിലേക്കുള്ള ദൂരം

കെട്ടഴിഞ്ഞു പരന്ന പീതപ്രകാശത്തിന്റെ സ്വാതന്ത്ര്യം നിരത്തിനെ ഒരു നിശാനൃത്തമണ്ഡപമാക്കി. ഒരിക്കലും ഉറങ്ങാത്ത ഒരു നഗരത്തിന്റെ അവശേഷിപ്പുകളിൽ ഏതോ അപരലോകത്തിന്റെ നിർമ്മിതിയ്ക്ക് ചടുലതയേറുന്നു.

റൊട്ടിയുടെ നാട്ടിലൂടെ

കഥകളെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക മുത്തശ്ശിമാരാവും. പക്ഷെ കൂടുതൽ യാത്ര ചെയ്യാൻ തുടങ്ങിയതിനു ശേഷം കഥകളുടെ പര്യായമെന്നത് ഓരോ നാടുകളിൽ നമ്മൾ പരിചയപ്പെടുന്ന മനുഷ്യരും അവിടങ്ങളിലെ ഗൈഡുകളുമെന്നായി മാറിയിട്ടുണ്ട്

മാഞ്ചോലയിലെ മയിലുകളും കൊളുക്കുമലയിലെ മേഘങ്ങളും

ആദ്യമെത്തുന്ന പത്ത് വണ്ടികൾക്കാണ് മുണ്ടൻതുറൈ കടുവ സംരക്ഷണ സങ്കേതത്തിന്റെ ഭാഗമായ ഫോറെസ്റ്റ് ഓഫിസിൽ നിന്നും പ്രവേശനാനുമതി ലഭിക്കുക. സീനിയർ ഓഫിസറുടെ മൂഡ് ശരിയാണെങ്കിൽ അനുമതി പതിനഞ്ചോ ഇരുപതോ വണ്ടികൾ വരെ പോയേക്കാം.

ചരിത്രത്തിന്റെ സിൽക്കു നൂലിഴകളാൽ നിർമ്മിക്കപ്പെട്ട ഒരിടം

“ഇതാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എഴുത്തുകാരന്റെ പേരിലുള്ള സ്ട്രീറ്റ്” എറിക്ക പറഞ്ഞു. “ചിങ്ക്ഹിസ് സ്ട്രീറ്റ്, ഞങ്ങൾ കിർഗുകളുടെ അഭിമാനമായ കഥാകാരൻ ചിങ്ക്ഹിസ് ഐത്മറ്റോവവിന്റെ (Chinghiz Aitmatov) പേരിലുള്ള പാത”....

നിശ്ശബ്ദതയും ആഘോഷമാക്കപ്പെടുന്ന ഇടങ്ങൾ

മിത്തുകളും ചരിത്രവും ആചാരവും ശീലങ്ങളും കൊണ്ട് സമൃദ്ധമാണ് "ദൈവങ്ങളുടെ ദ്വീപ്" എന്നൊരു വിളിപ്പേരുള്ള ബാലി. നമ്മുടെ മുപ്പത്തിമുക്കോടി ദേവ ഗണങ്ങളെ മറികടന്നു പോവാൻ വേണ്ടത്ര ദൈവങ്ങൾ ബാലിയിൽ ഉണ്ടെന്നു തോന്നിപ്പോകും.

കാശി – സന്ദർശകരെ തിരിച്ചു വിളിക്കുന്ന മൃത്യുവിന്റെ നഗരി

ലോകത്തിൽ ഏത് ദേശത്തിനും ഒരു കഥ പറയാനുണ്ടാവും. ചിലപ്പോൾ ചില ദേശത്തിന് ഒന്നിലധികം കഥകൾ. വാരണാസിയിൽ, അതിനു മൂന്നു പേരുകൾ ഉള്ളത് പോലെ ഈ ദേശത്തിന് അതിന്റെ ഓരോ മൺതരിയിലും ഒരു കഥ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

ആദ്യം കരുതും പോലെയല്ലാത്ത ചില കാര്യങ്ങൾ

എല്ലാ ഋതുക്കളിലും നിങ്ങൾക്ക് കാശ്മീർ പുതിയതായി അനുഭവപ്പെടും. മഞ്ഞുകാലത്ത് മഞ്ഞിന്റെ ഭംഗി, വേനലിൽ നദികൾ, അരുവികൾ, വസന്തത്തിലത് പൂക്കളുടെ ഭംഗി. നിങ്ങൾ ഇപ്പോൾ ഏപ്രിലിൽ അല്ലെ ഇവിടെ, മഞ്ഞും കാണാം, മഞ്ഞു മാറിത്തുടങ്ങിയ ഇടങ്ങളും കാണാം.

ചരിത്രത്തിന്റെ മുറിവടയാളങ്ങൾ / ജോർദാൻ

സൂര്യന്റെ അവശേഷിച്ച പ്രഭാവത്തിനു മീതെ രാത്രിയതിന്റെ പുതപ്പുവിരിച്ച് തുടങ്ങിയപ്പോഴേക്കും എട്ടു മണിയായി. ദൈർഘ്യമേറിയ പകലുകൾ മധ്യപൗരസ്ത്യ ദേശത്തെ വേനൽക്കാലത്തിന്റെ അടയാളമാണ്.

ക്രിസ്‌മസ്‌ ക്യാൻഡിൽസ് *

ഒരു കൃസ്‌മസ് തലേന്ന് മുത്തശ്ശൻ പറഞ്ഞു - മെഴുകുതിരി ഒരു ചെടിയാണ്

ചക്കര

ഒരു വറുതിക്കാല രാത്രിയിൽ ഒരു തകരപ്പാത്രം നിറയെ ചക്കര തലയിൽ ചുമടായി ഏറെ ദൂരം നടന്ന് അച്ഛൻ വീട്ടിൽ കൊണ്ട് വന്നു.

Latest Posts

- Advertisement -
error: Content is protected !!