രാജേഷ് ചിത്തിര
കാശി – സന്ദർശകരെ തിരിച്ചു വിളിക്കുന്ന മൃത്യുവിന്റെ നഗരി
ലോകത്തിൽ ഏത് ദേശത്തിനും ഒരു കഥ പറയാനുണ്ടാവും. ചിലപ്പോൾ ചില ദേശത്തിന് ഒന്നിലധികം കഥകൾ. വാരണാസിയിൽ, അതിനു മൂന്നു പേരുകൾ ഉള്ളത് പോലെ ഈ ദേശത്തിന് അതിന്റെ ഓരോ മൺതരിയിലും ഒരു കഥ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
ആദ്യം കരുതും പോലെയല്ലാത്ത ചില കാര്യങ്ങൾ
എല്ലാ ഋതുക്കളിലും നിങ്ങൾക്ക് കാശ്മീർ പുതിയതായി അനുഭവപ്പെടും. മഞ്ഞുകാലത്ത് മഞ്ഞിന്റെ ഭംഗി, വേനലിൽ നദികൾ, അരുവികൾ, വസന്തത്തിലത് പൂക്കളുടെ ഭംഗി. നിങ്ങൾ ഇപ്പോൾ ഏപ്രിലിൽ അല്ലെ ഇവിടെ, മഞ്ഞും കാണാം, മഞ്ഞു മാറിത്തുടങ്ങിയ ഇടങ്ങളും കാണാം.
ചരിത്രത്തിന്റെ മുറിവടയാളങ്ങൾ / ജോർദാൻ
സൂര്യന്റെ അവശേഷിച്ച പ്രഭാവത്തിനു മീതെ രാത്രിയതിന്റെ പുതപ്പുവിരിച്ച് തുടങ്ങിയപ്പോഴേക്കും എട്ടു മണിയായി. ദൈർഘ്യമേറിയ പകലുകൾ മധ്യപൗരസ്ത്യ ദേശത്തെ വേനൽക്കാലത്തിന്റെ അടയാളമാണ്.
ക്രിസ്‌മസ് ക്യാൻഡിൽസ് *
ഒരു കൃസ്‌മസ് തലേന്ന്
മുത്തശ്ശൻ പറഞ്ഞു -
മെഴുകുതിരി ഒരു ചെടിയാണ്
ചക്കര
ഒരു വറുതിക്കാല രാത്രിയിൽ
ഒരു തകരപ്പാത്രം നിറയെ ചക്കര
തലയിൽ ചുമടായി
ഏറെ ദൂരം നടന്ന് അച്ഛൻ
വീട്ടിൽ കൊണ്ട് വന്നു.
രാവും പകലും
കടംകൊണ്ട
വാക്കുകൾക്ക്
പുഷ്പങ്ങളെക്കാൾ
സുഗന്ധം ?
കള്ളിമുള്ളിന്റെ ഒച്ച
നാട്ടിൽ പോയപ്പോൾ
ഒരു കള്ളിമുൾ ചെടി കൊണ്ടുപോയി,
രണ്ടു വർഷത്തിന് ശേഷമുള്ള
ആദ്യ അവധിക്കാലയാത്രയായിരുന്നു.
പ്രണയദാർശനികതയുടെ ജലഭൂപടങ്ങൾ
കനക്കുറവിന്റെയും ഒച്ചയില്ലായ്മയുടെയും അടയാളങ്ങളായ കവിതകൾ കൊണ്ട് മലയാള കവിതാ ശാഖയിൽ തന്റേതായ ഇടം നേടിയ കവിയാണ് വീരാൻകുട്ടി . റൂമിയുടെ കാവ്യപാരമ്പര്യം അവകാശപ്പെടാനാവുന്നതും സൂഫി പാരമ്പര്യത്തോട് ചേർന്ന് നിൽക്കുന്നതുമായ...
ബ്ലഡി മേരി
ബ്ലഡി,
വാട്ട് യൂ എക്സ്പറ്റ് ഫ്രം മീ ?
ബ്ലഡി മേരി ഒന്നാം ചാംപ്റ്റർ പാതി കഴിഞ്ഞിരുന്നു.
നത്തിംഗ് ബേബ്, ജസ്റ്റ് നത്തിങ്ങ്
ഐ ഫീൽ എലോൺ ജസ്റ്റ് എലോൺ
കത്തുവാള്‍ ലഹള
മൈര് ഇന്നവനെ തീര്‍ക്കണം.
കൈകള്‍ മാറിമാറി വീശി
രണ്ടു ചുവടപ്പുറത്ത് അമ്മാവന്‍
പേടിച്ചിട്ടുണ്ടാവണം
ഇരുട്ട് കൂടെ നടന്നു മിണ്ടാതെ
രണ്ടു ചുവടു പിന്നിലായിരുന്നു ഞാന്‍.
വെയിലു പെയ്തു നനയ്ക്കുമ്പോള്‍
തെളിയുന്ന വെള്ളിമീശനൂല്‍ തടവി
അമ്മാവന് പിന്നാലെ നടന്നു.
കാണാന്‍ പോവുന്ന ആളെ
അയാളുടെ ഇതുവരെയുള്ള ജീവിതത്തെ
നാല്...