എന്നിലെ പറുദീസ
പ്രണയാവശിഷ്ടങ്ങളാൽ പണിത
പറുദീസയിലേക്ക് '
ഒരു ചെമ്പനീർപ്പൂവുമായ്
എന്നരികിലേക്ക് വരുമോ നീ
വാഴുന്നോർ
കല്പന
പ്രമാണിക്ക
അകൃത്യ കല്പന
വാഴുന്നോർ തൻ
വരബലം
സൂക്കിയുടെ മുടിനാരുകൾ
സൂക്കിയെന്നായിരുന്നു അവന്റെ പേര്.
പലമകളുടെ കാട്ടിൽ
ഒറ്റയ്ക്കിറങ്ങുമ്പോൾ
എന്റെ ചവിട്ടനക്കങ്ങളെ
ചെവിയോർത്തിരിക്കുന്ന
അവൻ പറഞ്ഞു.
ട്രോജൻ കുതിര
പണ്ടുതൊട്ടേയവൾക്കുള്ളിൽ-
കെട്ടിയിട്ട കുതിര
ചിനയ്ക്കുന്നതു കേൾക്കുന്നു.
അതിൻ കുളമ്പൊച്ച കണക്കെ
മിടിക്കും ഹൃത്തടം.
മൂന്ന് കവിതകൾ
വെയിൽ
നിറങ്ങളിൽ
ഇലകൾ
മുക്കി
മരം
തന്നെ
വരച്ചു വെക്കുന്നു.
ഭാര്യ
താലിച്ചരടിൽ സ്വപ്നങ്ങളും താങ്ങി
ജീവിത പടികൾ കയറിയവൾ
വന്ന വഴികളെ തച്ചുടച്ചെനിക്കായി
നവപാതകൾ കെട്ടിപ്പെടുത്തിയവൾ
കവിത
നനുത്ത
വാക്കിനാൽ
അമ്മയെപ്പോലെ
ശ്രദ്ധയില്ലെന്ന്
ശാസിച്ച്
ഇനിയെത്ര ദൂരം
എന്നോ പ്രണയത്താൽ
പൂത്ത പെണ്ണുടൽ
വിരഹത്താലുറഞ്ഞു
ഹിമപാളി പോലെയായിട്ടും
ഉയിരിന്റെ മറുപാതി
ശവമാടത്തിൽ അർപ്പിക്കപ്പെട്ട
റോസാപ്പൂക്കളെ പറ്റി
ആലോചിക്കുകയായിരുന്നു.
നിന്റെയും അമ്മ
സ്വപ്നങ്ങളൊരുപാട് നെയ്തു കൂട്ടി
അവർ ജീവിത യാത്രയിൽ കുന്നു പോലെ
തോളിൽ കയറ്റിയും നെഞ്ചിൽ കിടത്തിയും
ഹൃദയാന്തരങ്ങളിൽ കാത്തതാണ്.
















