അതിർത്തികളിൽ പെയ്യുന്ന മഴ
എൻ്റെയും നിൻ്റെയും
അതിർത്തികൾ വേർതിരിച്ച്
നമുക്കിടയിൽ ഇതേവരെ
ഒരു മഴ പെയ്തിട്ടില്ല.
ജീവിതം
ഒരു കടലിന്റെ കാഴ്ചയ്ക്കപ്പുറത്തുള്ള
ഇരുണ്ട അഴിമുഖങ്ങളാവാം.
കുരിശുകൾ മുഖത്തോട് മുഖം നോക്കുന്ന
നിറം മങ്ങി നരച്ച സെമിത്തേരികളാവാം.
തിരികെ
പൊട്ടി തുടങ്ങിയോരാ പടവുകള്‍
മെല്ലെ ചവിട്ടിയിന്നാ ഉമ്മറത്തിണ്ണയില്‍
ചായും നേരം
വികൃതിപ്പയ്യൻ
ശല്യക്കാരനായ ഒരു
വികൃതിപ്പയ്യനാണ് എനിക്ക് മഴ
മരണമെത്തും നേരം
മരണമെത്തും നേരം
നീ എന്നിൽ
നിറഞ്ഞുനിൽക്കണം…
ചിത്രപ്രദർശനം
സുന്ദരം എന്ന
അടിക്കുറിപ്പോടുകൂടിയ ചിത്രം
നിറയെ കറുത്തനിറമായിരുന്നു
ചതുപ്പ്
ചതുപ്പിനാൽ ചുറ്റപ്പെട്ട
തുരുത്തുകളിൽ
ജീവിയ്ക്കുന്ന മനുഷ്യരുണ്ട്
നമുക്കിടയിൽ,
മൂടൽമഞ്ഞ് വീണ കണ്ണാടിയിൽ നോക്കുമ്പോൾ…
ഒറ്റയ്ക്കിരിക്കുമ്പോൾ
പുതിയ വീടിന്
അളിഞ്ഞ ജഡത്തിന്റെ
തണുപ്പും മിനുപ്പും.
കറുത്തവൻ
കറുത്തവന്റെ കരളിലായി കനലെറിഞ്ഞു നീ
പരുഷവാക്കുകൊണ്ടവന്റെ മനസു നീറ്റി നീ
കണ്ണുനീരിലഴലുകോർത്തു മാലനൽകി നീ
കഴുത്തിലിട്ടവൻ നടന്നു ദുഖഭാരത്താൽ.
ഗർഭം
ഗർഭമൊരു മഹാ
സംഭവമൊന്നുമല്ല!
സ്ത്രീകളുടെ
ജൻമോദ്ദേശം
വംശപരിപാലനമെന്ന്
കരുതുന്നവരോടാണ്
















