മൂന്ന് കവിതകൾ
വീണതു മൂഢസ്വർഗ്ഗത്തിൽ
നിന്നായതു കൊണ്ട്
നരകത്തിനും ചിലപ്പോൾ
ഒരു കുളിരാണ്.
ഭൂപടം
നീയെന്ന ഭൂപടത്തിൽ
ഞാനെന്നെ തിരയുകയായിരുന്നു.
നേർവരകളും വളവുകളും
പലനിറങ്ങളും കൊണ്ട്
അലങ്കരിക്കപ്പെട്ടവരിലേക്കാണ്
ആദ്യം മിഴിയെത്തിയത്.
ഷാരോണിന്റെ താഴ് വാരങ്ങൾ..
താഴ്‌വരകൾക്കപ്പുറം
പ്രണയത്തിന്റെ നീലിച്ചകുന്നിനുമുകളിലൊരു
തിര കല്ലിച്ച കടൽ
പിളരുന്നു.
വേഗപ്പൂട്ടുകൾ
ദൈവമണമുള്ളോ-
രുച്ഛ്വാസവായു
നെറുകയിൽതലോടി
കുമിളകളായ്
ഒറ്റുകാരൻ
കണ്ണീരിൽ കുതിരുന്ന
എഴുത്തുകടലാസിൽ
അക്ഷരവടിവുകൾ
വികൃതചിത്രങ്ങളായ്
മലയാളം
ചിങ്ങം ചിലമ്പിട്ടു പാടവരമ്പേറവേ
ചെറുശ്ശേരിപ്പാട്ടിൻ്റെ അലകളുയരുന്നു
കന്നിയാം കന്നിപ്പെണ്ണ്
യഹൂദ അമിഹായിയുടെ മൂന്ന് കവിതകൾ
പണിക്ക് പോകുമ്പോൾ കൊണ്ടു പോകുന്ന
സാൻഡ്വിച്ചുകൾ പോലെ
വെളുത്ത കടലാസ്സിലാണ്
എൻ്റെ അച്ഛൻ്റെ ഓർമ്മകൾ
പൊതിഞ്ഞുവെച്ചിരിക്കുന്നത്.
എന്റെ പ്രണയം
എന്നെ വാർന്നു പറന്ന പ്രണയമേ
എന്നുയിരിലുരഞ്ഞോരു മിന്നലേ
ചുട്ടുപൊള്ളുമെൻ മൗനവും വേനലും
തട്ടിത്തൂവി പറന്നെങ്ങു പോയി നീ?
ചോരവെയിൽ പെയ്ത പാടങ്ങൾ
പിന്തിരിഞ്ഞ്
നടക്കാനായുന്തോറും
കടയ്ക്കൽ കത്തി വെച്ചപോലെയുള്ള
ആ കരിനിഴൽ
നിങ്ങൾ കരുതും പോലെയല്ല,
വെറും തല്ലിപ്പൊളിയാണത്
നിത്യ സത്യം
മേഘങ്ങൾ മൂകമായി
ആകാശത്തിന് കുറുകെ
കാറ്റു വന്നടിച്ചപ്പോൾ
വഴിമാറി സഞ്ചരിക്കുന്നത് പോലെ..
















