സ്വപ്നപ്പെട്ടി
ഞാൻ ഒറ്റയായപ്പോഴാണു നീയെൻ
കനവുകളിലെ വിരുന്നുകാരനായത്
രാവുകളിൽ എൻ കൺതടവറകളിൽ
പ്രകാശമായ് നീ ഇരച്ചുവന്നു.
ചിലർ മരിച്ചു കഴിഞ്ഞാൽ
ചിലർ മരിച്ചു കഴിഞ്ഞാൽ,
വീട് വീടല്ലാതാവും
അന്നുവരെ ആചരിച്ചു പോന്ന
ചടങ്ങുകളെല്ലാം മടക്കി
പരണത്ത് വെക്കും.
തിരിച്ചറിയൽ
എത്ര പരിചിതരാണു നാമെങ്കിലും,
എത്രയോ അപരിചിതരാണ് പലപ്പൊഴും.
ഒരു മടക്കയാത്ര
തിരികെ എനിക്കൊന്നു പോകണം
പോയകാലത്തിന്റെ സ്‌മൃതി നിഴൽ തേടണം
ഉറക്കം
കട്ടിലിലോരം
ചേർന്നു കിടക്കെ,
മറുപുറമാകെ
അലക്കി മടക്കാത്തുണികൾ
നിരക്കെ,
കയം
ഒരു ചുഴിയിൽ ,
ആഴക്കയത്തിൽ ,
നീല നിറമുള്ള ഇടങ്ങളിൽ ,
കറുപ്പും വെളുപ്പും
പടരുന്ന
നികുഞ്‌ജം; ഒരു കാല്പനികനുണയുടെ ഒളിയിടം
പൊങ്ങച്ചം തൊടാത്ത
നിർവൃതിയുടെ കാലം
എത്ര മെല്ലെ....
സ്ഥലജല വിഭ്രമം
മുറ്റത്ത്
ഞെട്ടറ്റ് വീണൊരു
നരച്ച പൂവിൻ
മൃതദേഹംപോലൊരു
പുലർവെട്ടം.
കൊടിമര ജാഥയിലെ രണ്ടു പ്രണയികൾ
ഏതോ വഴിയോരത്ത്
കൊടിമരത്തണലിൽ
മറന്നു വച്ച തീഷ്ണനോട്ടങ്ങൾ
















