ഷീജ വിവേകാനന്ദൻ
ഒരു മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ
മുകളിലാകാശ
മൊരുമരത്തണൽ
പോൽ തണുത്തു കിടന്നു .
ചില്ല തോറുമാടിത്തുടങ്ങി
കാർമേഘവവ്വാൽച്ചിറക് .
അച്ഛനെ വരയ്ക്കുമ്പോൾ
ഇളംതിണ്ണ വിയർപ്പാറ്റിക്കിടക്കുന്നു
ചുടുകാറ്റിൻ കൊടിപാറുംകുതിപ്പിനെ
വകവയ്ക്കാതെ ,
വരത്തുപോക്കുണ്ടീവഴി പകൽക്കിനാക്കുളി
കഴിഞ്ഞിറങ്ങുന്ന വെയിൽപ്പൂതം
ഇടവിടാതെ .
ഉറക്കം
കട്ടിലിലോരം
ചേർന്നു കിടക്കെ,
മറുപുറമാകെ
അലക്കി മടക്കാത്തുണികൾ
നിരക്കെ,
ഒരു ബിരിയാണിക്കാഴ്ച
പുതിയ കുട്ടികളുടെ ഭാവുകത്വത്തിന്, തുറന്നു പറച്ചിലുകൾക്ക്, ദൂരക്കാഴ്ചകൾക്ക് നമ്മൾ വാതിൽ തുറന്നുകൊടുക്കേണ്ടതുണ്ട്.
കായൽ
ഒരു പൂർണ വിരാമത്തിനുള്ളിൽ
പെട്ടു പിടയ്ക്കയാൽ
അപൂർണമെങ്കിലും വാക്യം
പൂർണമാകുന്ന മാതിരി
പുസ്തകം ഉള്ളടക്കത്തോട്
കൊണ്ടു പോകുമോ എന്നെയും കൂടി
ഖിന്നമാമുടൽ ചോദിച്ചു പോയി
അനക്കം
നിന്നുകൊടുക്കണം ഒറ്റക്ക്
പല്ലും നഖവും നിനക്കില്ല.
നോക്ക് വാക്ക്
മുതലായ പണിയായുധങ്ങളും വേണ്ട









