ദ ജാപ്പനീസ് വൈഫ് – ആത്മാവുകൾ ഇഴപിരിയുന്ന പ്രണയാനുഭവം

എന്റെ മുറിവുകളുടെ ആഴത്തില്‍ നീ സ്പര്‍ശിക്കുക, പുല്‍ക്കൊടികളും മുന്തിരിയിലകളും അത് കണ്ട് അസൂയപ്പെടട്ടെ

ഓർമ്മകളിൽ ബാല്യം (ഒരോർമ്മ പെയ്ത്ത് )

ഓർമ്മകളിലെ ബാല്യമെപ്പോഴും ചെളിപ്പുരണ്ടതാണ്. പാടവരമ്പിന്റെ അരികു ചേർന്നുള്ള നടപ്പുവഴിയിലത് കുപ്പിവളകൾ പൊട്ടിച്ചിട്ടിരിക്കുന്നു.

ഒരു ബിരിയാണിക്കാഴ്ച

പുതിയ കുട്ടികളുടെ ഭാവുകത്വത്തിന്, തുറന്നു പറച്ചിലുകൾക്ക്, ദൂരക്കാഴ്ചകൾക്ക് നമ്മൾ വാതിൽ തുറന്നുകൊടുക്കേണ്ടതുണ്ട്.

കാണാത്ത മുഖം

നിലാവുള്ള രാത്രിയിൽ, ഏകാകിയായി തോണിയിൽ യാത്ര ചെയ്യുക ടാഗോറിന്റെ പതിവായിരുന്നു.

കനലെരിയും വഴികളിലെ പെൺകരുത്തുകൾ

സ്ത്രീത്വത്തെ ആഘോഷമാക്കി മാറ്റിയ മൂന്നു പെൺശബ്ദങ്ങളെ ഈ അവസരത്തിൽ ഓർക്കാം.

കടലാഴങ്ങളിൽ മറഞ്ഞ സ്നേഹദൂതുകൾ ..

'ഉമ മഹേശ്വരനെ സ്നേഹിച്ചതുപോലെ .. നളൻ ദമയന്തിയെ സ്നേഹിച്ചതുപോലെ നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു ' എന്ന ഒപ്പുവയ്ക്കൽ...

വെളിച്ചം വിതറിയ കവിതകൾ

മലയാളകവിതാ സാഹിത്യ ചരിത്രത്തിൽ ആധുനികതയെ അടയാളപ്പെടുത്തിയ ആസ്തിക ഭാവനയുടെ ചൈതന്യം തുളുമ്പുന്ന അനന്വയ പ്രതിഭാസമായ മഹാകവി അക്കിത്തത്തിന്റെ കാവ്യസപര്യ കാലാതിവർത്തിയാണ്.

സമ്പർക്കക്രാന്തി

സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവലാണ്. ഈ നോവലിനേക്കുറിച്ചും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും, അവരിലേക്കെത്തിയ വഴികളെക്കുറിച്ചുമൊക്കെ ഷിനിലൽ എഴുതുന്നു.

പി.പത്മരാജൻ- വാക്കും ദൃശ്യവും ഒന്നാകുന്ന കാഴ്ച ശില്പങ്ങളുടെ ഉടയോൻ

നിഴലും വെളിച്ചവും ഇടകലര്‍ത്തിയും പലവര്‍ണ്ണങ്ങള്‍ ചാലിച്ചും വശ്യമായ ദൃശ്യശില്പങ്ങൾ.ഇവയെല്ലാം മലയാളിക്ക് കാഴ്ചവെച്ച വിസ്മയ കലാകാരനായിരുന്നു പി പത്മരാജന്‍.

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍…

എം ജി റോഡിലെ ട്രാഫിക് ബ്ലോക്കിൽപ്പെട്ടു ഇഴഞ്ഞു നീങ്ങുമ്പോഴാണ് മെഡിക്കൽ ട്രസ്റ്റിന് തൊട്ടു മുൻപ് വലതുവശത്തുള്ള ആ പഴയ ഷോപ്പിംഗ് കോംപ്ലെക്സിന്റെ മുന്നിലേയ്ക്ക് ഒരു നിമിഷം...

Latest Posts

error: Content is protected !!