ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും ഹൃദയഹാരിയായ പ്രണയനാടകം
പാട്ടും ഡാൻസും തമാശയും തല്ലും ആശങ്കയും ആകാംഷയുമെല്ലാം ആർക്കും ഇഷ്ടപ്പെടാൻ തക്കവണ്ണം ആവോളമുണ്ട് സുരേശൻ്റെയും സുമലതയുടെയും 'ഹൃദയഹാരിയായ പ്രണയകഥ' എന്ന സിനിമയിൽ.
കുട്ടികളുടെ ജീവിത നിറങ്ങൾ
ചാച്ചാജിയുടെ ഓർമകൾ നിറഞ്ഞ ശിശുദിനത്തിൽ കോറിൻ ഹാർട്ട്ലി (Corinne Hartley) എന്ന ചിത്രകാരിയുടെ പെയ്ന്റിങ്ങുകൾക്ക് ഏറെ പ്രസക്തിയുണ്ട്.
മറക്കാനാകാത്ത മഴക്കാഴ്‌ചകൾ
സ്വദേശി സുഹൃത്ത് ജോലിക്ക് എത്താതിരുന്നതിൻ്റെ കാരണം അന്വേഷിച്ചപ്പോൾ പുഞ്ചിരിയോടെ പറഞ്ഞത് ' പുതിയ കുഞ്ഞ് പിറന്നു' എന്നായിരുന്നു. യു എ ഇ തൊഴിൽ നിയമപ്രകാരം കുഞ്ഞ് ജനിച്ചാൽ പരിചരണത്തിനായി പിതാവിനും അഞ്ചു ദിവസം അവധിയുണ്ട്.
ഇരുണ്ടമറ
ഫ്രഞ്ച് എഴുത്തുകാരിയും നാടകകൃത്തുമായ മാർഗരറ്റ് ഡ്യൂറാസിന്റെ (1914 - 1996) ‘പ്രാക്റ്റിക്കാലിറ്റീസ്’ എന്ന പുസ്തകത്തിലെ അനേകം കുറിപ്പുകളിൽ ഒന്നാണ് ‘ദി ബ്ലാക് ബ്ലോക്’. സുഹൃത്തായ ജെറോം ബൊഷോറുമായുള്ള സംഭാഷണത്തിന്റെ ചില തുണ്ടുകൾ ചേർത്തതാണ്...
അരാജകവാദം ആഘോഷിച്ച പോരാളി
സൗഹൃദത്തെ വെറുമൊരു അവസരമായി കാണരുതെന്നും അതിനെ എല്ലായ്‌പ്പോഴും മധുരമയമായ ഉത്തരവാദിത്തമായി പരിഗണിക്കണമെന്നും പറഞ്ഞത് ഖലീല്‍ ജിബ്രാനാണ്. നിങ്ങളാകുന്നതിലേക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ആത്മസുഹൃത്തെന്ന് പ്രസ്താവിച്ചതാകട്ടെ, അമേരിക്കന്‍ കവിയും...
സ്വന്തം കഥാപാത്രങ്ങളുടെ നിശബ്‍ദ അകമ്പടിയോടെ സാറാ തോമസ് നടന്നകന്നു : വായനയിലെ ഓർമകളിൽ സാറാ...
സാറാതോമസിന്റെ നോവലുകളിലെയും കഥകളിലെയും കഥാപാത്രങ്ങൾ സാറാ തോമസിനെക്കാൾ വളർന്നു. സാധാരണമെന്ന് പറഞ്ഞു നടന്നിരുന്ന അതേ കാലത്ത് അസാധാരണമെന്ന് തോന്നിപ്പിക്കും വിധം അടയാളപ്പെടുത്തുന്ന മാസ്റ്റർപീസുകളാണ് നാർമടിപ്പുടവയും ദൈവമക്കളും. അടിച്ചമർത്തപ്പെട്ട സ്ത്രീകളെയും ദളിതുകളെയും ചേർത്ത് നിർത്തിയ നോവലുകൾ.
അക്ഷരഖനിയുടെ സൂക്ഷിപ്പുകാർ
രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോഴോ കോഴിക്കോട് മാനാഞ്ചിറയിൽ പബ്ലിക് ലൈബ്രറിയോട് ചേർന്ന് പോകുന്ന വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വീഞ്ഞപ്പെട്ടിയുടെ പലകകൾ കൊണ്ടുണ്ടാക്കിയ തട്ടിൽ നിരത്തിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഴയ പുസ്തകങ്ങൾക്കും മാസികകൾക്കുമൊപ്പമാണ് നിസാമിനെ ഞാനാദ്യം കാണുന്നത്. പഴയ ബുക്കുകൾ തേടി മിക്ക വാരാന്ത്യങ്ങളിലും ഞാൻ അവിടെ പോയിരുന്നു.
പൊതിയഴിക്കാതെ കൊടുത്ത പുരസ്ക്കാരം
ഒരുപക്ഷേ പെരുമ്പാവൂർ വെങ്ങോലയിൽ ചെന്ന് അന്വേഷിച്ചാൽ പോലും തുമ്മാരുകുടിയിലെ മുരളിയെ ആരും അറിയാൻ വഴിയില്ല. തുമ്മാരുകുടിയിലെ മറ്റംഗങ്ങളെ എല്ലാം അറിയാവുന്നവരും പറയും, തുമ്മാരുകുടീലെ അമ്മയ്ക്ക് ഇവരെ കൂടാതെ ഒരു ചെക്കനും കൂടെയുണ്ട്. മുരളീന്നോ...
കനലെരിയും വഴികളിലെ പെൺകരുത്തുകൾ
സ്ത്രീത്വത്തെ ആഘോഷമാക്കി മാറ്റിയ മൂന്നു പെൺശബ്ദങ്ങളെ ഈ അവസരത്തിൽ ഓർക്കാം.
എന്തെല്ലാം സാദ്ധ്യതകളാണ് കഥയ്ക്കും ജീവിതത്തിനും
രാത്രിനേരം, കഥനേരമാണ്.
ചിലപ്പോഴൊക്കെ അടിനേരവും.
അപ്പോള് മനസ്സിലേക്ക് കടന്നുവരുന്ന ഏതോ വാക്കിന്റെ തുമ്പില്പ്പിടിച്ച്, യാതൊരു മുന്നാലോചനയുമില്ലാതെ ഞാന് കഷ്ടപ്പെട്ട് പരത്തിവലുതാക്കുന്ന ചപ്പാത്തിയുരുളക്കഥയിലേക്ക് കുഞ്ഞുണ്ണിയും അവന്റെ മാര്ഗ്ഗനിര്ദ്ദേശങ്ങളും തുരുതുരാ കടന്നുവരുമ്പോള് ഞാന് തിളയ്ക്കും.
'പതിനൊന്നു കൊല്ലമായി എല്ലാരാത്രിയിലും കഥ...
















