ഭാവനയുടെ കൂട്ടിരിപ്പുകാർ

എല്ലാകഥകളും നിറമുള്ള നുണകളാണ്. കെട്ടുകഥയെന്നോ വ്യാജമെന്നോ അവകളെ വിശേഷിപ്പിച്ചാലും അതില്‍ അതിശയോക്തി തരിമ്പും ഇല്ല. ജീവിതം പകര്‍ത്തിയാല്‍ കഥയാകുമെന്ന കുടിലചിന്ത ഇന്ത്യന്‍ കഥാകാരന്മാരുടെ പ്രപിതാമഹനായ വിഷ്ണുശര്‍മ്മനുപോലും ഉണ്ടായിരുന്നില്ലല്ലോ. കഥയുടെ പിത്രുക്കള്‍ എന്നും ഭാവനയുടെ...

21/100/1

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച 100 സിനിമകളിൽ ഒന്നാണ് കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിങ്. സിനിമ നിരൂപണത്തിനുള്ള രാംനാഥ്‌ ഗോയങ്ക അവാർഡ് നേടിയിട്ടുള്ള ദി...

എഴുത്തിന്റെ കെമിസ്റ്റ്‌

ഒരു പ്രവാചകന്‍റെ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളിലൂടെയുള്ള സര്‍ഗ്ഗാത്മകമായ യാത്രയാണ് ഫിഫ്ത് മൌണ്ടന്‍ എന്ന പൌലോ കൊയ്‌ലോയുടെ നോവല്‍.  ജസബല്‍ രാജകുമാരിയുടെ അപ്രീതിക്കിരയാകുകയും പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്യുന്ന എല്ലാ പ്രവാചകന്മാരെയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍...

നവമാധ്യമങ്ങളും മലയാളസാഹിത്യത്തിന്റെ ഭാവിയും

വായന മരിക്കുന്നു എന്ന പരിദേവനങ്ങള്‍ക്കിടയില്‍ അതിന്റെ കാരണം അന്വേഷിക്കുന്നവര്‍ ചെന്നെത്തി നില്‍ക്കുക നവമാധ്യമങ്ങള്‍  എന്ന ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റ് ലോകത്താണ്. ബ്ലോഗുകള്‍, ഫേസ്ബുക്ക്, വെബ്‌സൈറ്റുകള്‍ എന്നിവ ചേരുന്ന നവമാധ്യമങ്ങള്‍ മലയാളസാഹിത്യത്തില്‍ ചെലുത്തുന്ന സ്വാധീനം ഇപ്പോള്‍...

ഇരുണ്ടമറ

ഫ്രഞ്ച് എഴുത്തുകാരിയും നാടകകൃത്തുമായ മാർഗരറ്റ് ഡ്യൂറാസിന്റെ (1914 - 1996)  ‘പ്രാക്റ്റിക്കാലിറ്റീസ്’ എന്ന പുസ്തകത്തിലെ അനേകം കുറിപ്പുകളിൽ ഒന്നാണ്‌ ‘ദി ബ്ലാക് ബ്ലോക്’.  സുഹൃത്തായ ജെറോം ബൊഷോറുമായുള്ള സംഭാഷണത്തിന്റെ ചില തുണ്ടുകൾ ചേർത്തതാണ്‌...

അരാജകവാദം ആഘോഷിച്ച പോരാളി

സൗഹൃദത്തെ വെറുമൊരു അവസരമായി കാണരുതെന്നും അതിനെ എല്ലായ്‌പ്പോഴും മധുരമയമായ ഉത്തരവാദിത്തമായി പരിഗണിക്കണമെന്നും പറഞ്ഞത് ഖലീല്‍ ജിബ്രാനാണ്. നിങ്ങളാകുന്നതിലേക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ആത്മസുഹൃത്തെന്ന് പ്രസ്താവിച്ചതാകട്ടെ, അമേരിക്കന്‍ കവിയും...

ഫിക്ഷന്റെ കാലം കഴിഞ്ഞു, ഇനി നോവൽ ഫാക്ഷൻ

ഒർട്ടെഗാ ഗാസറ്റ് നോവൽ മരിച്ചുവെന്ന് വിധിയെഴുതുന്നത് 1925 ലാണ്. ഭാവന നോവലിൽ കടന്നു വരുന്നതിനോടുള്ള വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്നാൽ ചരിത്ര വസ്തുതകൾ മാത്രം ഉൾക്കൊള്ളുന്ന ഇടമാണ് നോവലിന്റേത് എന്ന ധാരണയെ തിരുത്തികൊണ്ട്...

ബിച്ചു തിരുമല എന്ന പ്രതിഭാധനനായ കവിയെ ഓർക്കുമ്പോൾ

ഒരിക്കൽ തിരുവനന്തപുരത്തെ പാളയം സ്റ്റാച്യു ജങ്ഷനിൽ വണ്ടി കാത്തു നിൽക്കുമ്പോൾ , ആരുടെയോ സ്കൂട്ടറിന് പുറകിലിരുന്ന് അലക്ഷ്യമായ മുടിയിഴകൾ

കടലോളം നിസംഗതയ്ക്ക്‌ കഥയോളം പ്രായശ്ചിത്തം

എന്തോ ഓർക്കും പോലെ അല്ലെങ്കിൽ ഒരാത്മഗതം പോലെയാണ് ടി ഡി രാമകൃഷ്ണൻ പ്രസംഗിക്കുക. പതിവുപോലെ പത്തുമിനിറ്റോളം വരുന്ന അത്തരം ഒരു പ്രസംഗ വേളയിൽ, വർഷങ്ങൾക്കു മുൻപ് തൃശൂരിൽ, അദ്ദേഹം പറഞ്ഞത് ശ്രീലങ്കൻ രാഷ്ട്രീയത്തെ പറ്റിയാണ്.

ഓർമ്മകളിൽ ബാല്യം (ഒരോർമ്മ പെയ്ത്ത് )

ഓർമ്മകളിലെ ബാല്യമെപ്പോഴും ചെളിപ്പുരണ്ടതാണ്. പാടവരമ്പിന്റെ അരികു ചേർന്നുള്ള നടപ്പുവഴിയിലത് കുപ്പിവളകൾ പൊട്ടിച്ചിട്ടിരിക്കുന്നു.

Latest Posts

error: Content is protected !!