കരിഞ്ഞുപിടിച്ചവ
ചില രുചിയും മണവും
ആത്മാവിന്റെ അടിത്തട്ടിൽ
കരിഞ്ഞുപിടിക്കുന്നതെങ്ങനെയെന്ന്
നിങ്ങൾക്കറിയാൻ വഴിയില്ല!
പാനപാത്രങ്ങൾ നിറയ്ക്കപ്പെടുമ്പോൾ
കണ്ണുകൾ കുടിച്ചുവറ്റിച്ച
ജലമൊഴിഞ്ഞ നീലത്തടാകത്തിൻ്റെ
വേരുകൾ തെളിഞ്ഞിരിക്കുന്നു.
ഭ്രാന്തൻ കുന്നിലെ നിലവിളികൾ
ഒരിക്കൽ മാത്രം
എനിക്ക് എന്നിലേക്ക് മടങ്ങണം.
മടുപ്പില്ലാതെ എഴുതാൻ
മുടക്കങ്ങളില്ലാതെ വായിക്കാൻ
വിശപ്പടങ്ങാതെ ഉണ്ണാൻ..
സാലഭഞ്ജിക
നൃത്തം തുടങ്ങുന്നു നീ സാലഭഞ്ജികേ!
കത്തുന്ന തീയാണ് മുന്നിൽ
ബാമിയാനിലെ പ്രതിമകൾ
നോക്കൂ, വെറും കല്ലെന്ന പേര്
എന്നിൽ നിന്നും
ചെത്തിക്കളഞ്ഞ
നീയൊരാളാണ്,
ബുദ്ധൻ
ബുദ്ധൻ ചെകുത്താന്റെ
വീട്ടിലേക്ക് പോകുകയായിരുന്നു
വഴിയിൽ ദൈവത്തെ കണ്ടുമുട്ടി
നിശബ്ദതയുടെ ആഴമേറിയ ഒച്ചപ്പാടുകൾ
ഒച്ചവയ്ക്കണം .
ഒച്ചകളെയെല്ലാം പിന്നെ
എങ്ങനെ അടക്കിപ്പിടിക്കാനാണ് ?
മിനുങ്ങ്
മുനിഞ്ഞു കത്തുന്ന വെളിച്ചം കൊണ്ടൊരാൾ
ഇരുളിൽ നിന്നെന്നെ തുറിച്ചു നോക്കുന്നു !
കിടന്നിടത്തൂന്ന് എണീറ്റു ഞാനെൻ്റെ
മിഴി തുറന്നൊരാ വെളിച്ചം മൊത്തുന്നു !
വീടൊഴിയുമ്പോൾ….
കൊഴിഞ്ഞ രാപകലുകൾ
വിങ്ങലാൽ വരിഞ്ഞുകെട്ടി
വണ്ടിയിൽ കയറ്റി
അടയാളങ്ങൾ ഉപേക്ഷിച്ചു പോകുന്നവർ
അകാരണമായ കാരണങ്ങളാൽ
നമ്മെ വിട്ടുപോകുന്നവരോട്
ഉള്ളിലൊരു ഭൂഖണ്ഡങ്ങളുടെ
വിഭജനം നടത്തി
















