രണ്ടാമൂഴത്തിലെ ദ്രൗപദി
ദ്രൗപദിയായിത്തന്നെയുള്ള രണ്ടാംവരവിൽ പൂർവ്വജന്മസ്മരണകളില്ലായിരുന്നു.
അണഞ്ഞു തീരുന്ന ഉത്രാടങ്ങൾ
ഉത്രാടരാത്രിയിലൊറ്റയ്ക്കിരിക്കുമ്പോൾ
ഉമ്മറത്തെമ്പാടും നൊമ്പരങ്ങൾ.
സീസൺ ടിക്കറ്റ്
ഒരിടത്തൊരു സ്റ്റേഷനിൽ
അന്നേവരെ
പ്രണയം
മാർക്സ് നിന്നെ ഓർക്കുമ്പോൾ
മാർക്സ് നിന്നെയോർക്കുമ്പോൾ
ഒരു രാവിൻ്റെ നിശ്ചലതയിലേക്ക്
എനിക്കറിയാം
എനിക്കറിയാം
സമയം കൈകൂപ്പി നന്ദി പറയുമ്പോൾ
മരണനിറത്തിൽ ചിരി
ഇന്നലെയും കൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ
മകൾ പ്രമുഖ കോളേജിൽ
ബിരുദപഠത്തിന് ചേർന്നത്
പ്രണയം തലയ്ക്ക് പിടിച്ചവരെ കുറിച്ചുള്ള ഓർമ്മ
പ്രണയികാൻ ഒരു കാമുകി തന്നെ വേണമെന്നില്ല
പ്രണയം തലയ്ക്കുപിടിച്ചയൊരുത്തിയെ കണ്ടാലും മതി
രണ്ടു കവിതകൾ
തനിയെ,
വിജനതയിലേക്ക്
കണ്ണും നട്ടിരിക്കുമ്പോൾ
കണ്ടുമുട്ടാതിരിക്കട്ടെ..
കണ്ടുമുട്ടാതിരിക്കട്ടെ പിന്നെയും,
കണ്ണിലെന്നും പഴയൊരാ നീ മതി
ഗാന്ധി സ്ട്രീറ്റിലെ ഹിറ്റ്‌ലർ കോളനി
നിഗൂഢതയിൽ രണ്ട് സ്റ്റെപ്പ് താളം പിടിച്ച്
അദ്ദേഹം തൊണ്ടയനക്കി,















