മരിയാ, നിനക്കു വേണ്ടി മാത്രം

മരിയാ, മഞ്ഞു പൊതിഞ്ഞ രൂപക്കൂട്ടിൽ നിന്നും, കവലയിലെ അരണ്ട വെളിച്ചത്തിലേക്കിറങ്ങുകയാണ്.

ഹിമയുഗം

തണുത്തുറഞ്ഞു പോയ ഒരു വൻകടലിന്റെ ശരീരമാണ് ഞാൻ

പരദേശങ്ങളിലെ രണ്ട് മുട്ടകൾ

തെറ്റിവീണ രണ്ട് നിയോഗങ്ങളെപോലെ ഇരുദേശങ്ങളിലായി അവർ ഒന്നും മിണ്ടാതെ കിടന്നുപോയി!

പ്രാർത്ഥനകൾ

ഒരു മണ്ഡലക്കാലം പ്രായം തികഞ്ഞ ആയിരം ഇറച്ചിക്കോഴികൾ

സ്വപ്‌നാടനം

കവിതയിൽ, ഞാൻ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവൻ

പേടിയാണ്

എട്ടുവയസ്സുകാരി മകള്‍ സ്ക്കൂള്‍ വിട്ടുവന്നപ്പോള്‍ അമ്മയോട് പറഞ്ഞു: പേടിയാണ്, ഞാനിനി സ്ക്കൂളിലേക്കില്ല.

സ്വപ്നമേ

സ്വപ്നമേ! ഉലഞ്ഞുടഞ്ഞെങ്കിലും- ഇലച്ചീന്തിലിത്തിരി- പച്ചപ്പിൻ്റെ ശ്വാസമായ് നീ നിൽക്കുന്നു.

ബുദ്ധനും തെരുവുനായയും

തെരുവുനായകളെക്കാൾ ബുദ്ധനെ ഉൾക്കൊണ്ട ഒരുജീവിയും ഭൂമിയിലില്ല തന്നെ.

ഇന്നത്തെ ദിവസം

ഞാൻ മറവിയുടെ സുഷിരത്തിൽ കൂടി നൂഴാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും ഞാൻ തന്നെ മറവിയാണെന്ന് ധരിച്ച് ചടഞ്ഞിരിക്കും

​ശിലാസനം

കാറ്റിൽ വിറകൊള്ളും കവുങ്ങിൻ പൂക്കുല കയ്യിലേന്തി, മലമേൽ തുള്ളിയുറയും പടിഞ്ഞാറേ സൂര്യൻ, താഴെ;

Latest Posts

error: Content is protected !!