ആശാപാശം
ഏതോരാവിൽ തരുനിരതന്നിൽ
കേൾക്കുംഗാനം തരളിതമല്ലോ.
നീലാകാശം നിറയുകയാണോ
നീഹാരത്തിൻ നറുമണിയെല്ലാം?
കായേൻ, നിന്റെ സഹോദരനെവിടെ?
കണ്ണിനു പകരം കണ്ണ്
പല്ലിനു പകരം പല്ല്
എന്ന് പഴയനിയമം
സ്ത്രീയുടെ വിജയം
ഇന്റർനാഷണൽ വിമൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സ്ത്രീകളെ ആദരിക്കാൻ അസോസിയേഷൻ നടത്തിയ ചടങ്ങിൽ അവൾക്കും അവാർഡ് ഉണ്ടായിരുന്നു.
ആശ
ആർക്കാണാർക്കാണ്
ഏറ്റം സ്നേഹമെന്ന ചോദ്യത്തിലാണ്
കുഴയുന്നത്, മത്സരിക്കുന്നതും.
തീരമണലിലെ അലകൾ
തിരമാലതന്നായിരം നാവുകൾ,
തീരത്തിൻ മൗന മൺകലത്തിൽ,
ഉപ്പുരസം പുരണ്ട അധരനിരയിലെ,
ഒറ്റരുചി നുണഞ്ഞു നിവരുന്നു.
വിനോദയാത്ര
ആർപ്പുവിളികൾ കൊഴുപ്പിച്ച
പുഞ്ചിരികളും പൂവിളികളും
മധുരം തേടി മലയിലേക്ക്,
സഹ്യാദ്രിയുടെ മനസ്സിലേക്ക്...
അടയാളപ്പാറ
കടൽ നീല ദർപ്പണമായി വെയിലിൽ
നിൽക്കെ മൂക്കുത്തി പോൽ അടയാളപ്പാറ.
അത് ലക്ഷ്യമാക്കിയാണല്ലോ മുൻഗാമികൾ
മണലിൽ വന്നതും ഭാവി പടുത്തതും.
വളക്കൂറുള്ള മണ്ണല്ല ഞാൻ
മുജ്ജൻമയാഴങ്ങളിൽ നിന്ന്
കുഴിച്ചെടുത്ത
രാശിയില്ലാത്ത
പശിമയറ്റ,വരണ്ട
നീർവാർച്ചയില്ലാത്ത മണ്ണ്.
ജീവിച്ചിരിപ്പുണ്ട് എന്നതിന് ഒരു അടയാളവാക്യം
പോകാൻ നേരം
ഒരു നരച്ച കുട
വരംപോലെ തണലുമായി
ഉമ്മറത്ത് കാത്തുനിന്നു
ഒടിയാറായ തുരുമ്പിച്ച
ഒറ്റക്കാലിലൂന്നിക്കൊണ്ട്.
ശില്പങ്ങൾ നമ്മോട് പറയുന്നത്
കല്ല്
ഒരു ദിവസം പെട്ടെന്ന്
ശില്പമായി മാറിയതല്ല.
നൂറ്റാണ്ടുകളുടെ ഉറക്കത്തിൽ
മണ്ണിന്റെ ഇരുണ്ട ഗർഭത്തിൽ
അത് കിടന്നിരുന്നു
















