അഞ്ജലീ ബദ്ധ
കേറുവാനാരുമില്ല
വെള്ളമിരച്ചെത്തും തുളവീണ
കൊട്ടവള്ളം കണക്കെയിളകുമിരു -
വഴിക്കണ്ണുകളിലൊന്നിലും.
ഹസ്തരേഖകൾ
ഉള്ളംകൈയിലെ ഭൂപടത്തിൽ
ആരും നടന്നുതീർക്കാത്ത വഴികളുണ്ട്.
ഇതൊരു വിധിയല്ല,
പൂർത്തിയാകാത്ത ഒരു തിരക്കഥയാണ്;
മൗനത്തിന്റെ കണ്ണാടി
നഗരത്തിന്റെ നിലാവിളക്കുകൾക്കിടയിൽ
ഒറ്റപ്പെടലിന്റെ ശബ്ദം കേട്ടിട്ടുണ്ടോ?
സ്മാർട്ട്‌ഫോണിന്റെ നീല വെളിച്ചത്തിൽ
അകന്നു പോയ മനുഷ്യന്റെ മുഖം കണ്ടിട്ടുണ്ടോ?
പാത്രി
പ്രിയപ്പെട്ടവനെ,നീ തിരിഞ്ഞു നോക്കാതെ പോവുക....
തിരിഞ്ഞു നോക്കുകിൽ
ജീവിതത്തിൻ്റെ പച്ചപ്പിൽ നീ നിന്നു പോവും
അതിനാൽ മാത്രം നീ തിരിഞ്ഞുനോക്കരുത്
എന്നിലെ ചുറ്റുപാടുകൾ
നീ ജനിച്ചപ്പോഴാണ്
ഞാനുണ്ടെന്നും
എന്നിലെ ചുറ്റുപാടുകൾക്ക്
ജീവനുണ്ടെന്നുമറിഞ്ഞത്
ഓർമ്മ നക്ഷത്രം
നീലാകാശമേലാപ്പിലുറങ്ങാതിരിക്കും
ഓരോ നക്ഷത്ര കുഞ്ഞിക്കണ്ണുകളും
മൗനപ്രണയത്തിൻ മണിദീപമെങ്കിൽ
നിലാക്കസവു മിന്നും മനസ്സിന്നിരുളിൽ
ജീവിതം തന്ന മുറിവുകൾ
ജീവിതം തന്ന മുറിവുകൾ
ചീർത്തു വീർത്തു തന്നേയിരിക്കുന്നു
സ്നേഹമൂറിയെത്തുമിടങ്ങൾക്ക്
അകലെയായിട്ടിരിക്കുന്നു
സിദ്ധിയമ്മ
എന്തൊരു വേഗമെന്ന്
കൗതുകം തൂവി
കുന്നത്തങ്ങാടി
നീളത്തിൽ വളർന്നു..
ഒരിക്കൽ കൂടി
പടിക്കെട്ടിലൊരു കോണിൽ
കിതപ്പാറ്റിയിരിക്കുന്നു വൃദ്ധ
ചാരി വെച്ച മുളവടിയ്ക്കുള്ളിൽ
കാറ്റ് പുറത്തേക്കായുന്നു
അജാമിള മോക്ഷം
വരമ്പിൽ
മൃതിയിലമ്പേ
തോറ്റു പോയൊരു
കൃഷിക്കാരന്റെ മുഖംമൂടി.
കണ്ണെത്താ ദൂരത്തോളം
പടർന്ന പതിര്
നരച്ച സടപോൽ ജടിലം.
















