ഷൈമജ ശിവറാം
സുഗന്ധിക
പുറത്ത് മഞ്ഞ് പെയ്ത് എൻ്റെ മുറ്റത്തേയും ചെടികളെയും വിറങ്ങലിപ്പിക്കുന്നുണ്ട്. കർട്ടൻ നീക്കി വിടർന്നുല്ലസിച്ചു നിൽക്കുന്ന പൂക്കളെ നോക്കി, സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ എട്ടു മണിയായിട്ടും വെളിച്ചം പരന്നിട്ടില്ല.
പാത്രി
പ്രിയപ്പെട്ടവനെ,നീ തിരിഞ്ഞു നോക്കാതെ പോവുക....
തിരിഞ്ഞു നോക്കുകിൽ
ജീവിതത്തിൻ്റെ പച്ചപ്പിൽ നീ നിന്നു പോവും
അതിനാൽ മാത്രം നീ തിരിഞ്ഞുനോക്കരുത്
ഹിഡുംബി
കണ്ണിൽമയ്യെഴുതാനറിയാത്ത
മെയ്യിൽ അലങ്കാരമേതുമില്ലാത്ത
കരിവീട്ടിനിറത്തിലൊരു കാടത്തി
പ്രണയം കൊഴിയുമ്പോൾ
നമ്മുടെ പ്രണയംവ്യർത്ഥമാണെന്നറിയുന്ന നിമിഷം,
എൻ്റെ മയിൽപ്പീലിയുടെ വർണ്ണങ്ങൾ
മാഞ്ഞു പോവാൻ തുടങ്ങുന്നു.
നിമീലിത
അറപ്പിന്റേയും വെറുപ്പിന്റേയും
വാക്കുകൾക്കിടയിൽ കിടന്ന്
മോഹം
ഒരു മോഹമുണ്ടെനിക്ക്
മഴയെ പ്രണയിക്കണം
പ്രണയം കൊഴിയുമ്പോൾ
നമ്മുടെ പ്രണയം
വ്യർത്ഥമാണെന്നറിയുന്ന നിമിഷം
ദ്രൗപദിയുടെ ദിനങ്ങൾ
വിജയപരാജയങ്ങളുടെ അനിശ്ചിതത്ത്വത്തിൽ
ചൂതിനിറങ്ങിയ യുധിഷ്ഠിരൻ
ഒന്നു തിരിഞ്ഞു പോലും നോക്കാതെ
പടിയിറങ്ങി...










