ടെലിവിഷം

വിശ്രമ മുറിയിൽ എൻറെ മുന്നിൽ വാ പിളർക്കുന്നൂ ടെലിവിഷൻ

ചിരുതക്കുന്ന്

ഗ്രാമത്തിൻ നെറുകയിൽ ഗ്രാമീണതയുടെ തിലകക്കുറിയായി തലയുയർത്തി നിന്നയവളെ ചിരുതക്കുന്നെന്ന പേരു ചൊല്ലി വിളിച്ചു നാട്ടാർ.

കടല കൊറിക്കുമ്പോൾ

കടല വിറ്റൂനടക്കും ചെറുക്കന്റെ, കടലുപോലുള്ള സങ്കടം അറിയവേ, ഒരു പൊതിക്കടല- യെങ്കിലും വാങ്ങിച്ച്, വെറുതെ തിന്നുവാൻ ചിന്തയിലൊരുൾവിളി.

ചില ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്

കോലായയില്‍ റാന്തലിന്‍റെ മങ്ങിയ വെട്ടത്തില്‍ ചാരുകസേരയില്‍ തളര്‍ന്നു കിടക്കുന്നു ഒരച്ഛന്‍

പ്രതീക്ഷ

ഒരു നോട്ടം ആണ്ടുകിടപ്പുണ്ട്; വീണ്ടെടുക്കാ- നാവാത്തവിധം.

കടലിനുമധ്യേ മുപ്പത്തൊന്ന് വിളക്കുമരങ്ങളും രണ്ടോട്ടുരുളിയും

പാതിചാരിയ ജനാലയിലൂടെ നോക്കുമ്പോൾ പൊത്തുപോലിരിപ്പുണ്ട് കുമ്മായമിളകിയ മാനത്തെച്ചുവരിന്മേൽ പകലോൻ.

വീട്ടിലേക്കുള്ള വഴി

ഏകാന്തമായ പാതയിലൂടെ എന്റേതെന്ന് വിളിക്കാവുന്ന ഒരു വീട്ടിലേക്ക് ഞാൻ നടന്നടുക്കുന്നു,

ചാലിയാർ

ഓളങ്ങൾ കുസൃതികാട്ടി; ഞങ്ങളൊരേ തോണിയിലിരുന്നു പ്രതിബിംബങ്ങളിലേക്കു നോക്കി!

ചവറ്റുകൊട്ട

പ്രതീക്ഷയുടെ അവസാന പേജും സ്വപ്നം വരക്കാൻ അച്ഛൻ കീറിതന്നു

വിശുദ്ധ വാഴ് വുകൾ

നീയും ഞാനും കോർത്തുപിടിച്ച കൈകൾക്കിടയിലെപ്പോഴാണ് മരണത്തിന്റെ നനുത്ത നോവ് പടർന്നു തുടങ്ങിയത്!

Latest Posts

error: Content is protected !!