ടെലിവിഷം
വിശ്രമ മുറിയിൽ
എൻറെ മുന്നിൽ
വാ പിളർക്കുന്നൂ ടെലിവിഷൻ
ചിരുതക്കുന്ന്
ഗ്രാമത്തിൻ നെറുകയിൽ
ഗ്രാമീണതയുടെ തിലകക്കുറിയായി
തലയുയർത്തി നിന്നയവളെ
ചിരുതക്കുന്നെന്ന
പേരു ചൊല്ലി വിളിച്ചു നാട്ടാർ.
കടല കൊറിക്കുമ്പോൾ
കടല വിറ്റൂനടക്കും
ചെറുക്കന്റെ,
കടലുപോലുള്ള
സങ്കടം അറിയവേ,
ഒരു പൊതിക്കടല-
യെങ്കിലും വാങ്ങിച്ച്,
വെറുതെ തിന്നുവാൻ
ചിന്തയിലൊരുൾവിളി.
ചില ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്
കോലായയില്‍
റാന്തലിന്‍റെ
മങ്ങിയ വെട്ടത്തില്‍
ചാരുകസേരയില്‍
തളര്‍ന്നു കിടക്കുന്നു ഒരച്ഛന്‍
പ്രതീക്ഷ
ഒരു നോട്ടം
ആണ്ടുകിടപ്പുണ്ട്;
വീണ്ടെടുക്കാ-
നാവാത്തവിധം.
കടലിനുമധ്യേ മുപ്പത്തൊന്ന് വിളക്കുമരങ്ങളും രണ്ടോട്ടുരുളിയും
പാതിചാരിയ
ജനാലയിലൂടെ നോക്കുമ്പോൾ
പൊത്തുപോലിരിപ്പുണ്ട്
കുമ്മായമിളകിയ
മാനത്തെച്ചുവരിന്മേൽ പകലോൻ.
വീട്ടിലേക്കുള്ള വഴി
ഏകാന്തമായ പാതയിലൂടെ
എന്റേതെന്ന് വിളിക്കാവുന്ന
ഒരു വീട്ടിലേക്ക് ഞാൻ നടന്നടുക്കുന്നു,
ചാലിയാർ
ഓളങ്ങൾ കുസൃതികാട്ടി;
ഞങ്ങളൊരേ തോണിയിലിരുന്നു
പ്രതിബിംബങ്ങളിലേക്കു നോക്കി!
ചവറ്റുകൊട്ട
പ്രതീക്ഷയുടെ അവസാന പേജും
സ്വപ്നം വരക്കാൻ
അച്ഛൻ കീറിതന്നു
വിശുദ്ധ വാഴ് വുകൾ
നീയും ഞാനും കോർത്തുപിടിച്ച
കൈകൾക്കിടയിലെപ്പോഴാണ്
മരണത്തിന്റെ നനുത്ത നോവ്
പടർന്നു തുടങ്ങിയത്!
















