പ്രാന്തിമുത്തി

കാലങ്ങൾക്കു മുമ്പ് കൊല്ലത്തിക്കാവിലെ മുതുവാക്കുടിയുടെ മുറ്റത്ത് പാതിരാ നേരത്ത് എരിഞ്ഞാളുന്ന തീജ്വാലയിൽ

കഡാവർ

ഡിജിറ്റൽ ഫോർമാലിനിൽ നിത്യനിദ്രകൊള്ളുന്നു ശീതീകരിക്കപ്പെട്ട സൈബർപെട്ടിക്കുള്ളിലൊരു മുതിർന്ന കഡാവർ

റൂഹിന്റെ തണ്ടുകൾ…

വെള്ളിയാഴ്ച്ചയായിരുന്നു, പ്രാവുകൾ പെറുക്കിക്കൊണ്ടുവന്നു ചുള്ളിക്കമ്പുകൾ നിറഞ്ഞ, ബാൽക്കണിയിലിരിക്കുമ്പോൾ.

കണ്ണേ… കരളേ… v/s തേനേ… പാലേ…

കുട്ടി ദൈവത്തോടുചോദിച്ചു: ദൈവമേ തീയെ ആളിക്കുന്ന കാറ്റിനോടോ

ഇനിയും പാട്ടുകാരാ…

നമ്മൾ മഴകൾ പെയ്യാതെ പെയ്യുന്ന നോവുകൾ. ആർത്തിരമ്പുന്നൂ കടൽ, തിരകളിൽ ഉപ്പു കാറ്റിൻ ഗന്ധം

ഓണഗ്രാമം

പാതയോരത്തുണ്ട് പണ്ടമ്മ നട്ടതാം- പൂവാക, ചെമ്പകം, മാവ് അമ്മ നട്ടില്ലൊരേടത്തുമാ തുമ്പയെ കണ്ണുനീർപ്പുല്ലിനെ പക്ഷെ

ഓണം

അന്തിപ്പൊൻവെട്ടം ചിന്നും ചെമ്പാവു പാടങ്ങളിൽ പൂങ്കാറ്റു തൊട്ടപ്പോഴാ ചിങ്ങത്തിന്നഴക് നിരന്നു.

വെയിൽപേമാരി

രാവുറങ്ങാത്തയാകാശമേ, ഉപ്പുകാറേററ്റയെൻ്റെ വേനലിൽ കനലുവലകൊണ്ടു നീ കുരുക്കു നെയ്യുന്നു.

കുസൃതി

നന്ദന അവൾ പ്ലസ്ടുവിനാണ് പഠിക്കുന്നത്. രാവിലെ തന്നെ ബോറ് തോന്നി. രാത്രി വൈകിയും ഇൻസ്റ്റാഗ്രാമിൽ റീൽ കാണൽ പിന്നെ ഫ്രണ്ട്സ് ആയിട്ട് ചാറ്റ് ഒക്കെ ആയിരുന്നു. അതു കാരണം ഉറക്കം തീരെ ശരിയാകാറില്ല.

നൊമ്പരമെഴുതുന്ന ഭൂവിടങ്ങൾ

നൊമ്പരപ്പുകയേറ്റു മങ്ങിയ നക്ഷ- ത്രച്ചോട്ടിൽ, ഖബറിന്നിരുൾ തൊട്ടു, തേങ്ങിയ കാറ്റ് പിഞ്ചുരോദനപ്പൂക്ക- ളേ, വാരിയെടുത്തു തൊട്ടിലാട്ടി.

Latest Posts

error: Content is protected !!