ഒറ്റവര

ഒരൊറ്റ വര വരച്ചാൽ മതി പാറ്റയെ കൊല്ലാം എന്ന് വഴിയോര കച്ചവടക്കാരൻ.

ഞാനും വേതാളവും

എന്നും വേട്ടയാടുന്നതാണ് ഇപ്പൊ പോകും നിന്നെ വിട്ടെന്ന മട്ടിൽ ഈ നിഴലെന്നെ.

കവികളോട്

മൂർച്ച കൂട്ടേണ്ടേ! കരവാളെടുക്കുക രാകിരാകി നീ കൂർപ്പിച്ചു വയ്ക്കുക കാലം വരയ്ക്കുന്ന കോലങ്ങളിൽ കദന- ചിത്രങ്ങളെത്രയോ കാണുന്നു നിത്യവും.

പൂമുഖം

കൊച്ചുബാവയെക്കുറിച്ചോർക്കുമ്പോൾ ഒത്തിരി ചർച്ചാ നേരം തെളിയുന്നു. അത്താഴം കഴിഞ്ഞു വായിച്ച കഥകൾ പുലരും വരെ ചൊല്ലിയ കവിതകൾ

നിശബ്ദ വിലാപം

ഒന്നാം ചരമവാർഷികത്തിന്റെ ഒത്തുകൂടലിൽ ചുമരിൽ ആണിയിട്ടുറപ്പിച്ച ചിത്രത്തിൽ നിന്നവൾ ഊർന്നിറങ്ങി

ഉയിർച്ച

രാത്രികാല തൊഴിൽ തീർത്ത് പുലർച്ചെ മടങ്ങുമ്പോൾ ഇന്നാട്ടുകാരനായ സുഹൃത്തിൻ്റെ സന്ദേശം മെസഞ്ചറിൽ

ഞാൻ

ഞാൻ, സമാനതകളില്ലാത്ത സാമ്രാജ്യത്തിന്റെ ഏകാധിപതിയായ ചക്രവർത്തിനി!

കെഫിയ പുതച്ചുറങ്ങുന്ന കുഞ്ഞുങ്ങൾ

അവൾ പുലമ്പുകയാണ് പരിചിതമായ വഴികളെല്ലാം അടഞ്ഞുപോയി;

പഫ്ഫ്

വലിച്ചെറിഞ്ഞ സിഗററ്റ്കുറ്റി മൂക്കുകുത്തിയാണ് വീണത്

കാത്തിരിപ്പ്

സദ്യ ഒരുക്കി എല്ലാവരും വന്നു പരസ്പരം വർത്തമാനങ്ങളിൽ ചിരിച്ചു പിരിയുമ്പോൾ

Latest Posts

error: Content is protected !!