അവധൂത

പ്രകാശൻ്റെ വീട്ടുമുറ്റത്ത് ഇതു പോലുള്ള ചർച്ചകൾ പതിവില്ലാത്തതല്ല. പലപ്പോഴും സംവാദങ്ങളിലെ സജീവ സാനിദ്ധ്യമായി പ്രകാശനുമുണ്ടാവും. പക്ഷെ അന്നൊന്നും അയാൾ അസ്വസ്ഥനായിരുന്നില്ല.

ഉള്ളിലെ വേറൊരാൾ

പണ്ട് ,ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്ന കാലത്ത് ,ഒറ്റയ്ക്കാവുമ്പോൾ അവൾ മധുര മനോഹര ശബ്ദത്തിൽ പഴയ സിനിമാപ്പാട്ടുകൾ മൂളുമായിരുന്നു. അപ്പോൾ അവൾക്കുചുറ്റും ബഹുവർണ്ണ ശലഭങ്ങൾ പാറിപ്പറക്കുന്നതായും

പൂത്തുനിൽക്കുന്ന കാട്ടിൽ ഇടിമുഴങ്ങി, മഴ തുടങ്ങി

കണിയാപുരത്ത് പ്രോഗ്രസീവ് മുസ്‌ലിം മജിലിസിൻ്റെ ക്യാമ്പി പങ്കെടുത്ത് തിരിച്ചു വരുവാരുന്നു ഞാൻ. തമ്പാനൂര് സ്റ്റാൻഡി ചെന്നാ നെടുമങ്ങാട് ബസി ഇരുന്നു പൂവാൻ സീറ്റ് കിട്ടുവെന്നോർത്താ ആദ്യം കണ്ട ഫാസ്റ്റി ഓടിച്ചെന്ന് കേറിയത്.

കരുണക്കുരു

സർവീസ് കമ്മീഷൻ പരീക്ഷാ ഫലം വന്നയുടൻ നാട്ടിലെ പ്രധാന തയ്യൽക്കാരനായ രവി ചേട്ടനെക്കൊണ്ട്, ബോംബെ ഡൈയിങ്ങ് തുണിയിൽ തുന്നിച്ച തൻ്റെ പുത്തൻ കുപ്പായവും പാൻറ്റും അണിഞ്ഞു കണ്ണാടിക്ക് മുൻപിൽ അവസാനവട്ട പത്രാസ് നോക്കിക്കൊണ്ട് കരുൺ ഉറക്കെ വിളിച്ചു കൂകി.

നാല്പത്തിയൊന്ന്

മനുഷ്യന്‍ എന്ന നിസാരതയെ ഓര്‍ത്തു, മൗനത്താല്‍ വരിഞ്ഞു മുറുകി നില്‍ക്കുകയാണവര്‍. മരണത്തിന്‍റെ പിടിയില്‍ നിന്ന് കുതറിമറാന്‍ എത്ര ശ്രമിച്ചാലും, ആരുംതന്നെ കാലം വരച്ച വര മുറിച്ചു കടന്നിട്ടില്ല, ഇന്നേവരെ.

കുഞ്ഞയ്സുവും ഭഗവാനും

പോലീസ് വാതിൽക്കലെത്തിയപ്പോഴാണ് നാണിതള്ള ചൂല് താഴെയിട്ടത് .

ഗിരീശന്റ മംഗലം

ആഴ്ചയ്ക്കാഴ്ച്ചക്ക് പെണ്ണ് കണ്ട് മടുത്തു. അങ്ങനെയാണ് ചാലിയത്തെ കുഞ്ഞിക്കണ്ണാട്ടൻ ഒരു ആലോചന കൊണ്ടുവന്നത്. പഠിപ്പുള്ള പെണ്ണാണ്. കാണാനും കൊള്ളാം.

മറുപുറം

അതേ… അയാളുടെ നോട്ടം വല്ലാതെ അലോസരപ്പെടുത്തുന്നതായിരുന്നു. ആ 29 സെക്കൻഡുകൾ ജീവിതത്തിലെ 29 ദിവസങ്ങൾ പോലെയാണെനിക്ക് തോന്നിയത്. പ്രതികരിക്കാനാകാതെ മറ്റൊരു വിനീതകുലീനയാവാൻ എനിക്ക് മനസ്സുവന്നില്ല.

ഹിന്ദു മണമുള്ള കുപ്പായം

പെരുമഴയത്ത് നനഞ്ഞൊട്ടിയാണ് ഹൈദർഹാജിയും ഭാര്യ ബിയ്യുമ്മയും ഹൈസ്കൂൾ വരാന്തയിലേക്ക് കയറിയത്. വരിവരിയായി നിൽക്കുന്ന ആളുകൾക്ക് പിന്നിലായി അവരും നിന്നു.

സ്മരണകൾ പൂക്കും ഇടം

വർഷങ്ങൾക്കു ശേഷമാണ് അയാൾ ആ വിദ്യാലയ മുറ്റത്ത്‌ വരുന്നത്. അതും ഏറെക്കാലത്തെ മറുനാട്ടിലെ ജീവിതത്തിന് ശേഷമുള്ള വരവ്. അയാളുടെ ബാല്യ കൗമാരങ്ങളുടെ ബാക്കിപത്രം അന്വേഷിച്ചുള്ള വരവ്.

Latest Posts

error: Content is protected !!