ഭാഷയിൽ വലഞ്ഞ പ്രവാസത്തിന്റെ പ്രാരംഭദശ

'ഇംഗ്ലീഷ് ഛോടോ, ഹിന്ദി ബോലോ ' എന്ന അധികാര രാഷ്ട്രീയത്തിന്റെ അട്ടഹാസം കേട്ടപ്പോഴാണ് പ്രവാസത്തിന്റെ പ്രാരംഭദശയും അന്നനുഭവിച്ച ഭാഷാ പ്രതിസന്ധിയും ഒന്നിച്ച് അണപൊട്ടിയത്.

പൂച്ചകളുടെ റിപ്പബ്ലിക്

രാത്രി സമയം 11 മണി കഴിഞ്ഞിരുന്നു. വല്ലാത്തൊരു വിരസത അനുഭവപ്പെട്ടപ്പോൾ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.

ഒരു കാലഘട്ടത്തിന്റെ ഓർമ്മയ്ക്ക്

കണ്ണു നനയാതെ എനിക്കെന്നെ ഓർക്കാനാവില്ല.

ഓർമ്മകളിൽ ബാല്യം (ഒരോർമ്മ പെയ്ത്ത് )

ഓർമ്മകളിലെ ബാല്യമെപ്പോഴും ചെളിപ്പുരണ്ടതാണ്. പാടവരമ്പിന്റെ അരികു ചേർന്നുള്ള നടപ്പുവഴിയിലത് കുപ്പിവളകൾ പൊട്ടിച്ചിട്ടിരിക്കുന്നു.

ഒബ്സർവേഷൻ വീട്

കുളികഴിഞ്ഞുള്ള കണ്ണാടി നോട്ടങ്ങളിലെല്ലാം സ്വന്തം കൈകൾ രണ്ടു വിരലകലത്തിൽ അവരുടെ നെഞ്ചിലമർന്നു. രണ്ടു വിരലുകൾക്കിടയിൽപ്പെട്ട ഗോട്ടിയോളം പോന്ന ഒരുയർച്ച കുഞ്ഞമ്മയെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

വിരൽത്തുമ്പിലെ മണലക്ഷരങ്ങൾ

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി ക്ളാസിൽ നിന്ന് തുണ്ടിൽ മലയാളം മീഡിയം വിദ്യാലയത്തിലേക്ക് മക്കളെ പറിച്ചു നടുമ്പോൾ ഉപ്പക്കൊരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ .

ഡ്രാക്കുള കേരളത്തിൽ

"പരമാവധി ഐറ്റത്തിൽ പങ്കെടുക്കാൻ നോക്കണം. നിങ്ങടെ ബാച്ചിന്റെ ആദ്യത്തെ പ്രോഗ്രാം അല്ലെ ഇത്; അങ്ങ് തകർത്തേക്ക്. കോപ്‌സിന്റെ ശക്തി എന്താണെന്ന് GECI അറിയട്ടെ."

സർഗ്ഗവഴിയിലെ തരിശ്ശിടങ്ങൾ

സദാ മിടിച്ചു കൊണ്ടിരുന്ന സർഗാത്മകത പത്മരാജനിൽ എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ കഷ്ടി ഇരുപത്തിയഞ്ചു വർഷങ്ങൾക്കിടയിൽ നൂറ്റിഇരുപതിലധികം കഥകളും പതിനാലു നോവലുകളും മുപ്പത്തിയാറ് സിനിമകളും ഒരാൾക്കെഴുതാൻ ആവില്ല. മരണത്തോടടുക്കുമ്പോൾ അതിന്റെ പാരമ്യത്തിലും കൈവിടാത്ത നിരന്തര...

ശബ്‌ദങ്ങളിൽ പ്രേമമുറിവുകളുള്ള ആ പാട്ടുകൾ

ചുണ്ടിൽ ചോന്ന റോസാനിറമുള്ള ലിപ്സ്റ്റിക്ക്  തേയ്ക്കുമ്പോൾ പതിവായ് കൗമാരകാലത്ത് കേട്ട പാട്ടുകൾ മനസ്സിലങ്ങനെ ചോന്ന് വരും. അവന്റെ ഓറഞ്ച് ചുണ്ടൂകൾ സത്യമായിരുന്നെന്ന് ഓർമ്മിപ്പിക്കും

ഓർമ്മ മണമുള്ള ആമ്പൽ പൂവ്

ബി.എഡിന് പഠിക്കുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിനായി തെരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും 'കുപ്രസിദ്ധമായ' ഗവൺമെൻ്റ് സ്കൂളായിരുന്നു. അങ്ങോട്ടു പോകുന്നത് അത്ര സുഖകരമാവില്ലെന്ന് പലരും മുന്നറിയിപ്പ് നൽകിയെങ്കിലും"അവിടെ പഠിപ്പിച്ചാൽപ്പിന്നെ എവിടേം പഠിപ്പിക്കാം" എന്ന ജോസ് മാഷിൻ്റെ പറച്ചിലിൽ...

Latest Posts

- Advertisement -
error: Content is protected !!