Home ഓർമ്മകൾ

ഓർമ്മകൾ

ഓർമ്മ മണമുള്ള ആമ്പൽ പൂവ്

ബി.എഡിന് പഠിക്കുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിനായി തെരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും 'കുപ്രസിദ്ധമായ' ഗവൺമെൻ്റ് സ്കൂളായിരുന്നു. അങ്ങോട്ടു പോകുന്നത് അത്ര സുഖകരമാവില്ലെന്ന് പലരും മുന്നറിയിപ്പ് നൽകിയെങ്കിലും"അവിടെ പഠിപ്പിച്ചാൽപ്പിന്നെ എവിടേം പഠിപ്പിക്കാം" എന്ന ജോസ് മാഷിൻ്റെ പറച്ചിലിൽ...

വിരൽത്തുമ്പിലെ മണലക്ഷരങ്ങൾ

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി ക്ളാസിൽ നിന്ന് തുണ്ടിൽ മലയാളം മീഡിയം വിദ്യാലയത്തിലേക്ക് മക്കളെ പറിച്ചു നടുമ്പോൾ ഉപ്പക്കൊരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ .

ഓർമ്മകളിൽ ബാല്യം (ഒരോർമ്മ പെയ്ത്ത് )

ഓർമ്മകളിലെ ബാല്യമെപ്പോഴും ചെളിപ്പുരണ്ടതാണ്. പാടവരമ്പിന്റെ അരികു ചേർന്നുള്ള നടപ്പുവഴിയിലത് കുപ്പിവളകൾ പൊട്ടിച്ചിട്ടിരിക്കുന്നു.

ഇരവിൻ്റെ നൊമ്പരം പോലെ

പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ശ്രീ ഭാസ്ക്കരൻ്റെ പെട്ടെന്നുള്ള വിയോഗം അറിഞ്ഞത് നൈറ്റ് ഡ്യൂട്ടിക്ക് പോവാൻ തയ്യാറെടുക്കുമ്പോഴായിരുന്നു. അദ്ദേഹവുമായി ഒരുമിച്ച് ജോലി ചെയ്യുകയോ അടുത്ത സൗഹൃദത്തിന് അവസരമുണ്ടാവുകയോ ഒന്നും ഇല്ലായിരുന്നു.

ഓർമ്മകൾ റീവൈൻഡ് ചെയ്യുമ്പോൾ

1980കളുടെ തുടക്കത്തിലാണ്, കേരളത്തിൽ റേഡിയോ കാസറ്റ് റെക്കോർഡറുകൾ ഒരു ഹരമായി മാറുന്നത്.

വിദൂരഗ്രഹം

പാലക്കാട് ഗ്രാമം. തെന്മലയ്ക്കും വട മലയ്ക്കും ഇടയിൽ ചുരം കടന്നു വരുന്ന ചുടു കാറ്റിന്നഭിമുഖമായി ഒരു കല്ലറയ്ക്കുള്ളിൽ ചെമ്പോലകളിൽ തിരുമന്ത്രങ്ങളെഴുതി ദക്ഷിണയായി അരിയും പൂവും പതിനായിരം വിൽക്കാശുകളും ധ്യാനിച്ചുവെച്ച് തീർത്ഥജലം വറ്റുന്നതിനു മുമ്പ് മംഗലി ഇറക്കിവെച്ച് കല്ലറ വാതിലടച്ചു.

ഒബ്സർവേഷൻ വീട്

കുളികഴിഞ്ഞുള്ള കണ്ണാടി നോട്ടങ്ങളിലെല്ലാം സ്വന്തം കൈകൾ രണ്ടു വിരലകലത്തിൽ അവരുടെ നെഞ്ചിലമർന്നു. രണ്ടു വിരലുകൾക്കിടയിൽപ്പെട്ട ഗോട്ടിയോളം പോന്ന ഒരുയർച്ച കുഞ്ഞമ്മയെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

ഭാഷയിൽ വലഞ്ഞ പ്രവാസത്തിന്റെ പ്രാരംഭദശ

'ഇംഗ്ലീഷ് ഛോടോ, ഹിന്ദി ബോലോ ' എന്ന അധികാര രാഷ്ട്രീയത്തിന്റെ അട്ടഹാസം കേട്ടപ്പോഴാണ് പ്രവാസത്തിന്റെ പ്രാരംഭദശയും അന്നനുഭവിച്ച ഭാഷാ പ്രതിസന്ധിയും ഒന്നിച്ച് അണപൊട്ടിയത്.

പൂച്ചകളുടെ റിപ്പബ്ലിക്

രാത്രി സമയം 11 മണി കഴിഞ്ഞിരുന്നു. വല്ലാത്തൊരു വിരസത അനുഭവപ്പെട്ടപ്പോൾ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.

ചന്ദ്രകളഭം ചാർത്തിയ ഓർമ്മകൾ

വയലാറിലെ രാഘവപ്പറമ്പിൽ വീടിന്റെ മുറ്റത്തെ പവിഴമല്ലിയിൽ, ചെമ്പരത്തിയിൽ, ചുറ്റുമുള്ള പഞ്ചസാര മണൽത്തരികളിലൊക്കെ ഒരു അഭൗമമാന്ത്രികന്റെ സജീവസാന്നിധ്യം തുടിച്ചുനിൽക്കുന്നു. രാത്രിയിൽ ഈ മുറ്റത്തിരുന്നപ്പോഴാവാം കവിയുടെ മനസ്സിന്റെ താഴ്വരയിൽ പാരിജാതം തിരുമിഴി തുറന്നത്.

Latest Posts

- Advertisement -
error: Content is protected !!