Home ഓർമ്മകൾ

ഓർമ്മകൾ

പൂച്ചകളുടെ റിപ്പബ്ലിക്

രാത്രി സമയം 11 മണി കഴിഞ്ഞിരുന്നു. വല്ലാത്തൊരു വിരസത അനുഭവപ്പെട്ടപ്പോൾ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.

തൊട്ടാവാടി

ഗുരുവായൂരിൽനിന്ന് യാത്ര തുടങ്ങിയ ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിർത്തി വീണ്ടും പുറപ്പെടുന്ന നേരത്താണ് പ്ലാറ്റ്ഫോമിലൂടെ നടന്നകലുന്ന അവളെ ഞാൻ വീണ്ടും ഒരു മിന്നായം പോലെ കാണുന്നത്. അതെ, അവൾ തന്നെ!

കടൽ കടന്നവരുടെ കുടലെടുക്കുന്നവർ

സ്വന്തം പേരിലല്ല ആളുകളുമായി ആശയ വിനിമയം നടത്തിയത് എന്നതു തുടക്കം മുതലേ അസ്വസ്ഥത ഉളവാക്കിയിരുന്നു. വ്യക്തിയുടെ സ്വകാര്യത മാനിച്ചാണ് പേരുമാറ്റം എന്നാണ് അതിനു മേലുദ്യോഗസ്ഥരിൽ നിന്നു കിട്ടിയ വിശദീകരണം.

ഓ൪ക്കാപ്പുറത്ത് അടഞ്ഞുപോയ ഒരു പുസ്തകത്തിന്റെ അവസാന ഏട്

കിഴക്ക് പെരുമീനിൻ തിരയിളക്ക൦ തുടങ്ങാറായപ്പോഴാണ് രണ്ടാമത്തെ സ്കാനിങ്ങു൦ കഴിഞ്ഞ് 'അൻസാരിയെ' അത്യാഹിതവിഭാത്തിലേക്കു തിരിച്ചു കയറ്റിയത്.

ഇരവിൻ്റെ നൊമ്പരം പോലെ

പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ശ്രീ ഭാസ്ക്കരൻ്റെ പെട്ടെന്നുള്ള വിയോഗം അറിഞ്ഞത് നൈറ്റ് ഡ്യൂട്ടിക്ക് പോവാൻ തയ്യാറെടുക്കുമ്പോഴായിരുന്നു. അദ്ദേഹവുമായി ഒരുമിച്ച് ജോലി ചെയ്യുകയോ അടുത്ത സൗഹൃദത്തിന് അവസരമുണ്ടാവുകയോ ഒന്നും ഇല്ലായിരുന്നു.

നൂര്‍ എന്ന പ്രകാശം

കോവൂരിലെ പെട്രോള്‍ ബങ്കിനു പിന്നിലുള്ള ഓടിട്ട വീടിന്‍റെ പകുതിയില്‍ ഞാനും കുടുംബവും താമസത്തിനു ചെന്നപ്പോഴാണ് മറ്റേ പകുതിയിലെ നൂറിനെ കണ്ടത്.

വിരൽത്തുമ്പിലെ മണലക്ഷരങ്ങൾ

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി ക്ളാസിൽ നിന്ന് തുണ്ടിൽ മലയാളം മീഡിയം വിദ്യാലയത്തിലേക്ക് മക്കളെ പറിച്ചു നടുമ്പോൾ ഉപ്പക്കൊരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ .

വരകൾ ഒഴിഞ്ഞ ക്യാൻവാസിൽ ‘വര’ഞ്ഞിട്ടുപോയൊരു ആത്മബന്ധം

അദ്ദേഹം ഏറ്റവും അവസാനം ഒരു ചിത്രം വരച്ചു തന്നത് എനിക്കാണ്. ടി.പദ്മനാഭന്റെ നളിനകാന്തിയുടെ സാക്ഷാത്കാരത്തിലേക്ക്, പ്രിയപ്പെട്ട ഷിബു ചക്രവർത്തിയുടെ വരികൾക്കുള്ള വരപ്രസാദം….

ഒരു കാലഘട്ടത്തിന്റെ ഓർമ്മയ്ക്ക്

കണ്ണു നനയാതെ എനിക്കെന്നെ ഓർക്കാനാവില്ല.

ഓർമ്മകൾ റീവൈൻഡ് ചെയ്യുമ്പോൾ

1980കളുടെ തുടക്കത്തിലാണ്, കേരളത്തിൽ റേഡിയോ കാസറ്റ് റെക്കോർഡറുകൾ ഒരു ഹരമായി മാറുന്നത്.

Latest Posts

- Advertisement -
error: Content is protected !!