ആള്‍ക്കൂട്ടത്തിന്‍റെ അവകാശി

കാന്‍സര്‍ രോഗത്തിന്‍റെ ദയാരഹിതമായ കടന്നാക്രമണത്തിന് ഇരയായില്ലെങ്കില്‍ ഐ.വി.ശശി നമുക്കിടയില്‍ കുറച്ചുകാലംകൂടി ഉണ്ടാവുമായിരുന്നെന്ന് തീര്‍ച്ച. സാധാരണ മനുഷ്യന്‍റെ മരണ പ്രായവുമായി തട്ടിച്ചുനോക്കുമ്പോള്‍ പോലും ആ വിയോഗം നേരത്തെയായി.

ജലത്തിനടിയിൽ പ്രണയിക്കുന്നവർ വായിക്കുമ്പോൾ

യാത്ര പൂർത്തിയാക്കാതെ തകർന്ന് കടലിനടിയിൽ കിടക്കുന്ന കൈരളി കപ്പലിൽ വച്ച് പ്രമുഖ നടി ആശാ പരേഖുമായി പ്രണയസല്ലാപം നടത്തുന്ന സന്ദർഭങ്ങളെക്കുറിച്ച് ഫാന്റസിയിൽ പെട്ടുപോകുന്നുണ്ട് കെ.രഘുനാഥന്റെ പാതിരാവൻകരയിലെ ന്യൂസ് ലൈബ്രേറിയനായ നായകൻ. തന്റെ യഥാതഥ...

ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ (പ്രശസ്‍ത അമേരിക്കൻ ആർട്ടിസ്റ്റ് ടെറി അലന്റെ ശില്പങ്ങളിലൂടെ)

ടെറി അലൻ എന്ന അമേരിക്കൻ കലാകാരന്റെ ലോകം വിപുലമാണ്. ചിത്ര ശില്പകലയിൽ മാത്രമല്ല ഗായകൻ, സംഗീത സംവിധയകൻ, ഗാനരചയിതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം.

പി.പത്മരാജൻ- വാക്കും ദൃശ്യവും ഒന്നാകുന്ന കാഴ്ച ശില്പങ്ങളുടെ ഉടയോൻ

നിഴലും വെളിച്ചവും ഇടകലര്‍ത്തിയും പലവര്‍ണ്ണങ്ങള്‍ ചാലിച്ചും വശ്യമായ ദൃശ്യശില്പങ്ങൾ.ഇവയെല്ലാം മലയാളിക്ക് കാഴ്ചവെച്ച വിസ്മയ കലാകാരനായിരുന്നു പി പത്മരാജന്‍.

അവസാനിച്ച ആഘോഷ ഋതു

ആണിനും പെണ്ണിനുമിടയിലെ ഒറ്റയടിപ്പാതയിലൂടെയുള്ള ഋതുപർണ്ണോ ഘോഷിന്റെ ജീവിതം പെൺചിറക് ഒതുക്കിപിടിച്ച് പറക്കാതെ പോയ ആൺ പറവയുടേതായിരുന്നു. കണക്കാക്കപ്പെടാത്ത മറ്റൊരു ഋതുവിൽ അദ്ദേഹം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമാകുന്നു. ഖത്തർ ടിവി  യിലെ സീനിയർ...

നിന്‍റെ വയലറ്റ് നെറ്റിയുടെ തണുപ്പില്‍ എന്‍റെ അന്ത്യചുംബനം

നിർഭയ മാധ്യമ പ്രവർത്തനം നിറയൊഴിച്ച് അവസാനിപ്പിക്കാൻ തുടരുന്ന ശ്രമങ്ങളിൽ അവസാനത്തേതാണ് ഗൗരി ലങ്കേഷിൻറെ മരണം. കന്നഡ വാരികയായ ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന അവർ മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനും പാർശ്വവൽക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിൽ...

കാണാത്ത മുഖം

നിലാവുള്ള രാത്രിയിൽ, ഏകാകിയായി തോണിയിൽ യാത്ര ചെയ്യുക ടാഗോറിന്റെ പതിവായിരുന്നു.

പുതുഎഴുത്തുകാരും കഥകളും കവിതകളും മുഖ്യധാരയിലൂടെ

നവ എഴുത്തുകാരേയും അവരുടെ സൃഷ്ടികളേയും കുറിച്ച് ചിന്തിക്കുമ്പോള്‍, മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ വളര്‍ന്നുവരുന്ന എഴുത്തുകാരുടെ സൃഷ്ടികള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്നുള്ള വിലയിരുത്തല്‍ ചിന്തനീയമാവുകയാണ്.

ഞാൻ കണ്ട തൂവാനത്തുമ്പികൾ

മലയാള സിനിമയുടെ തട്ടകത്തിലേക്ക് കഥകളുടെ തമ്പുരാൻ പദ്മരാജന്റെ തൂവാനത്തുമ്പികൾ പറന്നിറങ്ങിയിട്ട് 34 വർഷം.

അരവിന്ദൻ

എൺപതുകളുടെ അവസാനമാണ്. കോട്ടയത്ത് ക്ലിൻറിന്റെ ചിത്രപ്രദർശനം നടക്കുന്നു. അകാലത്തിൽ പൊലിഞ്ഞ കുരുന്നു ജീനിയസിൻ്റെ മനോഹര ചിത്രങ്ങൾ അസംഖ്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തു.

Latest Posts

error: Content is protected !!