Home പുസ്തക പരിചയം

പുസ്തക പരിചയം

വിരലുകള്‍ ഇണചേരുമ്പോള്‍ കവിതയാകുന്നു

കവിതയെഴുതുന്നവരോട് എനിക്ക് അസൂയയാണ്. എല്ലാ കഥാകൃത്തുക്കള്‍ക്കും നേരിയ തോതിലെങ്കിലും ഉണ്ടായേക്കാവുന്ന ഒന്ന്. ഒരു കാലത്ത് കവിതകളെന്ന പേരില്‍ ഞാനും ചിലത് കുത്തിക്കുറിച്ചിരുന്നു. അതിലെ കഥയില്ലായ്മകള്‍ വളര്‍ന്ന് വളര്‍ന്ന് കാച്ചിക്കുറുക്കിയെടുക്കേണ്ടുന്ന വാക്കുകള്‍ക്കു പിന്നില്‍ ഓടിയോടിത്തളര്‍ന്ന് ഒരു ദിവസം പെട്ടെന്ന് ഞാന്‍ കവിതയെ അല്ലെങ്കില്‍ കവിത എന്നെ ഉപേക

ഓർമ്മയുടെ തണൽ മരങ്ങളുള്ള മനസിലെ വഴി

അതിദ്രുത ചലനങ്ങളാൽ മുഖരിതമായ മഹാനഗരങ്ങളിലൂടെയും മഹാ മൗനങ്ങൾ നെയ്യുന്ന താഴ്വരകളിലൂടെയും ചങ്ങാത്തം പൂത്തിറങ്ങുന്ന നാട്ടിടവഴികളിലൂടെയും കടന്നുപോകുന്ന ഓർമ്മകൾ. മറ്റാരോ തീരുമാനിക്കപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങൾ കൊണ്ട് കയ്ച്ചു പോയ വേഷങ്ങൾ കെട്ടിയാടുന്നവരുടെ ദാരുണാവസ്ഥകളും നമ്മൾ നമ്മിലേക്ക് മാത്രമണയപ്പെടുന്ന പക്ഷികളാവുന്നതിന്റെ വേവലാതികൾ ഒക്കെ പങ്കിടുന്ന ഏകാകികളു

കുടിനീർ കലാപങ്ങളുടെ പുസ്തകം

പ്രണയം, രതി, മണ്ണ്, പെണ്ണ് തുടങ്ങിയ പരമ്പരാഗത ആവർത്തന വിരസങ്ങളായ പ്രമേയങ്ങളിൽ നിന്നും വ്യതിചലിച്ച് വർത്തമാനത്തിലും ഭാവിയിലും ഭൗമജൈവികതയ്ക്ക് മുഖ്യഭീഷണിയായി മാറുന്ന കുടിനീർ ദൗർലഭ്യവും, അതിനെ തുടന്നുണ്ടാവും കലാപങ്ങളും പ്രധാന പ്രമേയമാക്കി ഹാരിസ് നെൻമേനി രചിച്ചിരിക്കുന്ന നോവലാണ് 'മാജി'. ജാതിവർഗദേശങ്ങളേതെന്ന് വായനക്കാരന് തിരിച്ചറിയാനാകാത്ത വിധം

പ്രവാസച്ചിറകുള്ള പക്ഷി

ഗൾഫ് പ്രവാസിയുടെ കണ്ണീർ ചാലിച്ച അനുഭവങ്ങളുടെ നേർചിത്രങ്ങളടങ്ങിയ പതിനാല് കഥകളാണ് സലിം അയ്യനത്തിന്റെ തുന്നൽ പക്ഷിയുടെ വീട് എന്ന കഥാ സമാഹാരത്തിലുള്ളത്. പ്രതീക്ഷക്കും കഷ്ടപ്പാടിനുമിടയിൽ വട്ടം കറങ്ങുന്ന ഒരു ജനവിഭാഗമായി മലയാളി പ്രവാസം നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഏഴുത്ത് അല്പമെങ്കിലും വശമുള്ള ഏതൊരാൾക്കും ഇത്തരം ചില കഥകൾ എഴുതാതെ വയ്യ. ഈ പുസ്തകത്തിൽ മൂന്നു

ജീവിതം ഇത്രമേൽ ലഘുവാകയാൽ

ചെക്കൊസ്ലാവിയയിൽ ജനിച്ച് ഫ്രാൻസിലേക്ക് കുടിയേറിയ എഴുത്തുകാരനായ മിലൻ കുന്ദേര മലയാളികൾക്ക് അത്ര അപരിചിതനല്ല. ചെക്കൊസ്ലാവിയൻ കമ്യൂണിസ്റ് പാർട്ടി റീഫോർമേഷന്റെ ഭാഗമായ പ്രാഗ് വസന്തം എന്ന പേരിൽ അറിയപ്പെട്ട ഒരു മുന്നേറ്റത്തിന്റെ ഭാഗമായി കുന്ദേര പ്രവർത്തിച്ചിരുന്നു. എന്നാൽ റഷ്യൻ അധിനിവേശം ഈ മുന്നേറ്റത്തിന്റെ മുനയൊടിക്കുകയും കുന്ദേരയെ പോലുള്ള എഴുത്തുകാർക്ക് അവ

കാലിയോപ്പിന്റെ ലൈംഗിക രാഷ്ട്രീയ ചരിത്രം

1922ലെ ഗ്രേറ്റ് ഫയർ ഓഫ് സ്മിർണയിൽ അഭയർത്ഥികളാക്കപ്പെട്ട പതിനായിരങ്ങളിൽ ആ സഹോദരീ സഹോദരന്മാരുമുണ്ട്. എന്നാൽ അവർ അമേരിക്കയിലെത്തുന്നത് ഭാര്യാഭർത്താക്കന്മാരായാണ്. ഡിട്രോയിറ്റ്‌ നഗരത്തിലെ വാഹന ഫാക്ടറികളിലൊന്നിൽ നിന്നും ജോലി നഷ്ടമായ ലെഫ്റ്റി മദ്യക്കടത്തിൽ നിന്നാണ് അമേരിക്കൻ ജീവിതം തുടങ്ങുന്നത്. അവർക്ക് മിൽട്ടണും സോയും...

അതിജീവനത്തിന്‍റെ ചരിത്രാഖ്യായിക

മരുഭൂമി എന്നും പ്രതീക്ഷകളുടേതാണ്. മനുഷ്യന്‍റെ പ്രതീക്ഷകളെ ഈ സൈകതഭൂമി ഒരിക്കലും നിരാകരിച്ചിട്ടില്ല. ശക്തമായ പ്രതികൂലാവസ്ഥയിലും അതിജീവിക്കാനുള്ള മനക്കരുത്ത് ഈ ഭൂമിക മനുഷ്യന് നല്‍കുന്നു.മലയാളികള്‍ക്ക് സ്വര്‍ണ്ണം വിളയുന്ന ഭൂമിയാണ് ഗള്‍ഫ് എങ്കില്‍ മലയാള സാഹിത്യത്തെ ലോക സാഹിത്യത്തിന്‍റെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തിയതും ഈ മരുഭൂമിയിലെ എഴുത്തുകാര്‍ തന്നെയാണ്.

ഹ്രസ്വവാക്യങ്ങളുടെ കടലാഴങ്ങൾ

യാദൃശ്ചികമായി കാഴ്ച നഷ്ട്ടപ്പെട്ട എഴുത്തുകാരി പിന്നീടുള്ള ഏതാണ്ട് മൂന്നു പതിറ്റാണ്ട് കാലംകൊണ്ട് പറഞ്ഞുകൊടുത്ത്‌ എഴുതിച്ച ചെറിയ കഥകളും കവിതകളുമാണ് വാക്സ്ഥലി എന്ന പുസ്തകം. കാഴ്ചയില്ലാതെ പോയതിനു പുറമെ വന്നുചേർന്ന ഗുരുതര രോഗവും ശരീരത്തെ തളർത്തിയെങ്കിലും അക്ഷരങ്ങളും വാക്കുകളും കൂടിച്ചേരുന്ന ശക്തിയിൽ അവർ ജീവിച്ചു. അക്ഷരങ്ങളിലൂടെയുള്ള അതിജീവനത്തി

കഥയിലെ കള്ളനെ പിടിക്കാം

'ദാരിദ്ര്യത്തിന് അതിർത്തി ഇല്ല സാറേ. അതു കൊണ്ട് അതിന് രാജ്യമില്ല; ശത്രുക്കളും.’ (ചെറുകഥ: എലിവാണം.) ജി.ആർ.ഇന്ദുഗോപന്റെ പതിനാറ് ചെറുകഥകളുടെ സമാഹാരമായ ‘കൊല്ലപ്പാട്ടി ദയ’ എന്ന പുസ്തകം ഒരു കാര്യം ഉറപ്പിച്ച് പറയുന്നു. ഈ കഥകളിലെ ഓരോരോ ചെറിയ കഥാപാത്രങ്ങൾ പോലും ചില ചെറിയ (?) വലിയ സത്യങ്ങൾ വിളിച്ചു പറയുന്നവയാണെന്ന്.വായിച്ചു ശീലിച്ച ചില രീതികളിൽ നിന്നും

അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേതും)

ജീവിതത്തിന്റെ ഒട്ടനവധി സമസ്യകളിലൂടെയാണ് മനുഷ്യനും മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. ഒരു പക്ഷേ, തന്റെ ജീവിതം കടന്നുപോയ വഴികളും ആ വഴികളിൽ കണ്ടുമുട്ടിയവരുടെ ജീവിതങ്ങളും ആണ് എഴുത്തുകാര്‍ ആവിഷ്കരിക്കുന്നതെന്ന കാരണം നാം കണ്ടെത്തുമ്പോള്‍ ചന്ദ്രമതി എന്ന എഴുത്തുകാരിയുടെ എഴുത്തും ജീവിതവും ഈ കാരണത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്.

Latest Posts

error: Content is protected !!