കാൽപ്പന്ത് കളിയിൽ നിന്ന് ഒരു കഥാശിൽപ്പം
ഓരോ പുസ്തകവും സൃഷ്ടിക്കുന്ന ഒരു പാതയുണ്ട്. എഴുത്തുകാരനിൽ നിന്ന് വായനക്കാരനിലേക്കു നീളുന്ന ചിന്താപാത. രചയിതാവിന്റെ സംവേദനക്ഷമതയ്ക്കും അനുവാചകന്റെ ആസ്വാദനശീലത്തിനും ആനുപാതികമായി അതിന്റെ നീളവും വീതിയും വ്യത്യാസപ്പെടുന്നു. ചില രചനകൾ നമ്മെ വിഭ്രമിപ്പിക്കും. ചിലത് വിസ്മയിപ്പിക്കും. സന്തോഷവും സങ്കടവും ബൗദ്ധികമായ ഉത്തേ ജനവുമൊക്കെ...
സുഗന്ധി ഹൃദയം കൊണ്ടെഴുതിയ കഥ
സ്ത്രീയുടെ ഉടലുമാത്രം യാഥാർഥ്യവും മറ്റെല്ലാം മിഥ്യയുമായി കാണുന്ന പുരുഷന്റെ മുമ്പിൽ തന്റെ പ്രണയത്തിനു വേണ്ടി ജീവിതവും ജീവനും ഹോമിക്കാൻ തയാറാകുന്ന ധീരരായ സ്ത്രീകളുടെ കഥയാണ് ടി ഡി രാമകൃഷ്‌ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ. ദേവനായകി എന്ന മിത്തിനെ...
അതിജീവനത്തിന്‍റെ ചരിത്രാഖ്യായിക
മരുഭൂമി എന്നും പ്രതീക്ഷകളുടേതാണ്. മനുഷ്യന്‍റെ പ്രതീക്ഷകളെ ഈ സൈകതഭൂമി ഒരിക്കലും നിരാകരിച്ചിട്ടില്ല. ശക്തമായ പ്രതികൂലാവസ്ഥയിലും അതിജീവിക്കാനുള്ള മനക്കരുത്ത് ഈ ഭൂമിക മനുഷ്യന് നല്‍കുന്നു.മലയാളികള്‍ക്ക് സ്വര്‍ണ്ണം വിളയുന്ന ഭൂമിയാണ് ഗള്‍ഫ് എങ്കില്‍ മലയാള സാഹിത്യത്തെ ലോക സാഹിത്യത്തിന്‍റെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തിയതും ഈ മരുഭൂമിയിലെ എഴുത്തുകാര്‍ തന്നെയാണ്.
അറ്റുപോകാത്ത ഓർമ്മകൾ
പത്തോളം താളുകളിൽ നിറഞ്ഞുനിൽക്കുന്ന 'പരശുരാമന്റെ മഴു' എന്ന ആ ഭാഗം നൽകുന്ന അലയടിയും പ്രകമ്പനവും പുസ്തകവസാനമുള്ള 'നർമ്മപർവ്വം' കഴിഞ്ഞാലും അവസാനിക്കില്ല.
പ്രവാസത്തിന്റെ നീറുന്ന കഥ പറയുന്ന ശംഖജം…
പ്രവാസി കഥാകാരൻ ശരവൺ മഹേശ്വറിന്റെ 30 വർഷക്കാലത്തെ പ്രവാസ ജീവിതത്തിന്റെ പരിഛേദമാണ് ശംഖജം എന്ന നോവൽ. ശംഖജം എന്നാല്‍ വലിയ മുത്ത് എന്നാണ് അര്‍ത്ഥം.
ഒരു കർമയോഗിനിയുടെ തേജസുറ്റ ജീവിതം
മാർഗരറ്റ് എലിസബത്ത് നോബിൾ എന്ന ജന്മം കൊണ്ട് പാശ്ചാത്യയും കർമം കൊണ്ട് പൗരസ്ത്യയുമായ നിവേദിതയെ കുറിച്ച് അധികം പുസ്തകങ്ങളൊന്നും രചിക്കപ്പെട്ടിട്ടില്ല. ശ്രീരാമകൃഷ്ണന്റെ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായി ഭാരതഭൂമിക്ക് വേണ്ടി ഇവിടേക്ക് കടന്നുവന്ന് ഒടുവിൽ 1911 ഒക്ടോബർ 13 ന് ശരീരമുക്തയായ മഹതി...
ഡിറ്റക്ടീവ് സാറയുടെ രഹസ്യക്കവിത – ആവിഷ്ക്കാരത്തിൻ്റെ പുതിയ സമവാക്യങ്ങൾ
ഇതിൽ പല കവിതകളും വായനക്കാരോട് പരുഷമായി സംവേദനം ചെയ്യുന്നു. കാലത്തിൻ്റെ ഹിംസയും അശ്ലീലം അധികാരത്തിൻ്റെ ദുർനടപ്പുകളും ആവുമ്പോൾ വായനക്കാരോട് അതി പരുഷമായല്ലാതെ എങ്ങനെയാണ് സംവദിക്കുക.
ഇഷാംബരം : ഇന്ത്യയുടെ നേർ പടം
ആഖ്യാന മികവു കൊണ്ട് വായനക്കാരെ മടികൂടാതെ വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഇഷാംബരവും ഇത്തരമൊരു അനുഭവമാണെന്ന് പ്രദാനം ചെയ്യുന്നത്.
ഹ്രസ്വവാക്യങ്ങളുടെ കടലാഴങ്ങൾ
യാദൃശ്ചികമായി കാഴ്ച നഷ്ട്ടപ്പെട്ട എഴുത്തുകാരി പിന്നീടുള്ള ഏതാണ്ട് മൂന്നു പതിറ്റാണ്ട് കാലംകൊണ്ട് പറഞ്ഞുകൊടുത്ത് എഴുതിച്ച ചെറിയ കഥകളും കവിതകളുമാണ് വാക്സ്ഥലി എന്ന പുസ്തകം. കാഴ്ചയില്ലാതെ പോയതിനു പുറമെ വന്നുചേർന്ന ഗുരുതര രോഗവും ശരീരത്തെ തളർത്തിയെങ്കിലും അക്ഷരങ്ങളും വാക്കുകളും കൂടിച്ചേരുന്ന ശക്തിയിൽ അവർ ജീവിച്ചു. അക്ഷരങ്ങളിലൂടെയുള്ള അതിജീവനത്തി
അറിയുന്ന ഗാന്ധി, അറിയാത്ത ഗാന്ധി
കോവിഡ് കാലത്ത് വായിക്കാൻ ലഭിച്ച നല്ല പുസ്തകങ്ങളിൽ ഒന്നാണ്, അജിത് വെണ്ണിയൂർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അറിയുന്ന ഗാന്ധി, അറിയാത്ത ഗാന്ധി.