Home പുസ്തക പരിചയം

പുസ്തക പരിചയം

ഹൃദയത്തിലേക്കുള്ള കുറെ കത്തുകൾ

വ്യക്തികൾ നേരിടുന്ന ദുരന്തങ്ങളാണ് ചന്ദ്രബാബുവിന്റെ കഥകളുടെ പ്രത്യേകത. ഒരു പക്ഷെ ഇത്തരം ദുരന്ത കഥാപാത്രങ്ങൾ നേർക്കാഴ്ച്ചയായി വന്ന ഒരു ഗ്രാമീണ പശ്ച്ചാത്തലം ഹൃദയ ഭിത്തിയിൽ കോറി വരഞ്ഞു കിടക്കുന്നതു കൊണ്ടാകാം അവ കഥകൾക്കു വിഷയമാകുന്നത്.

ജനിമൃതികൾക്കിടയിലെ ചില സുതാര്യവർത്തമാനങ്ങൾ

ജീവിതം സ്വകാര്യങ്ങളിലേക്കും സൗകര്യങ്ങളിലേക്കും കസാലയിട്ടിരിക്കുന്ന ഉമ്മറപ്പുറങ്ങളിൽ നിന്നാണ് ഇക്കാലത്ത് ഒട്ടേറെ കൃതികൾ നമ്മുടെ മുന്നിലേക്കെത്തുന്നത്.

നിനക്കുള്ള കത്തുകൾ

കേവലം 87 പേജുകൾ മാത്രമുള്ള പുസ്തകമാണ് ജിജി ജോഗിയുടെ നിനക്കുള്ള കത്തുകൾ. അതിൽത്തന്നെ എഴുപതോളം പേജുകളിൽ മാത്രമേ ജിജിയുടെ കത്തുകൾ ഉള്ളൂ. എങ്കിലും ഈ ചെറുപുസ്‌തകം ഹൃദയത്തോട് ഒരുപാട് പറ്റിച്ചേർന്നു നിൽക്കുന്നു. പ്രണയവും അതിൽ ചാലിച്ചെഴുതിയ വർണ്ണചിത്രങ്ങളും മാത്രമാണ് കാരണം.

കടല്‍ക്കാറ്റേറ്റ് ഇരുണ്ടുപോയ മനുഷ്യരുടെ മുഖം‌മൂടിയില്ലാത്ത കഥകള്‍

വളരെ കുറഞ്ഞൊരു കാലം കൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടൊരു വഴിയിലൂടെ കടന്നുകയറി തന്റേതായ സ്ഥാനമുറപ്പിച്ച എഴുത്തുകാരനാണ് ഫ്രാന്‍സിസ് നൊറോണ. ആനുകാലികങ്ങളിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഇരുള്‍‌രതി, കടവരാല്‍, കക്കുകളി, എലേടെ സുഷിരങ്ങള്‍, തൊട്ടപ്പന്‍, ആദമിന്റെ മുഴ, പെണ്ണാച്ചി എന്ന..

വേദനയും പ്രണയ മധുരവും പേറുന്ന കുറിപ്പുകള്‍

വേദനയും ഒപ്പം പ്രണയ മധുരവും പേറുന്ന കുറിപ്പുകള്‍ ഈ പുസ്തകത്തിലുണ്ട്.

പാരമ്പര്യ വഴികളിലെ കഥകൾ

കൂമൻകൊല്ലിയും കരിമ്പനയുമൊക്കെ മിത്തുകളെന്ന ചിലരുടെയെങ്കിലും മിഥ്യാധാരണ ഇല്ലാതാക്കുന്നത് പാലക്കാട്ടെ തസറാക് എന്ന പൈതൃക ഗ്രാമമാണ്. ഇതിഹാസത്തിന്റെ ആ ഓർമ്മവഴികളിലേക്ക് വീണ്ടും നമ്മെയെത്തിക്കുന്നത് മൗനത്തിന്റെ പാരമ്പര്യവഴികളിലൂടെ റിജാം വൈ റാവുത്തർ ആണ്. സാമൂഹ്യ മാധ്യമരംഗത്ത സൂഫികഥകളുടെ വശ്യതയുമായി സജീവമാണ് റിജാം. റാവുത്തർമാരുടെ ചരിത്രഭൂമികയെ കുറിച്ച്

കനൽവഴിയിലെ അച്ഛൻ; മനുഷ്യസ്നേഹിയായ സഖാവ് – ഒരു മകളുടെ അടയാളപ്പെടുത്തൽ

ഒരാളുടെ ജീവചരിത്രം എന്നത് ആ വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ചരിത്രവും ഒപ്പം ജീവിതകഥയുമാണ്.

ആല്‍ഫ എന്ന ദ്വീപിലെ അത്ഭുതങ്ങൾ

അനേകായിരം വര്‍ഷങ്ങളിലൂടെ മനുഷ്യവര്‍ഗ്ഗം നേടിയെടുത്ത വിജ്ഞാനവും ചെത്തി മിനുക്കിയെടുത്ത കഴിവുകളും വെറും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പുതിയ തലമുറയ്ക്ക് നേടാവുന്നതേയുള്ളൂ എന്ന് വിശ്വസിച്ച ഒരു പ്രൊഫസ്സര്‍ ഭൂപടം നോക്കി കണ്ടുപിടിക്കാനാവാത്ത ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്ത ഒരു ദ്വീപിലേയ്ക്ക് പരീക്ഷണാര്‍ത്ഥം ചെറുപ്പക്കാരായ പന്ത്രണ്ടു പേരോട

കൊടുംവേദനയുടെ, അതിജീവനത്തിന്റെയും പാഠപുസ്തകം

അറുന്നൂറ്റി മുപ്പത്തിയൊൻപതു താളുകളിൽ ഉള്ളടക്കം ചെയ്ത ‘കൊടുംവേദനയുടെ പുസ്തകം’ എന്നതിൽ കുറഞ്ഞൊരു വിശേഷണവും ഷെമിയുടെ "നടവഴിയിലെ നേരുകൾ"ക്കു നൽകാനാവില്ല. അല്പം ഭാവന കലർന്നിട്ടുണ്ടെന്ന് പറയുമ്പോഴും യാഥാർത്ഥ്യത്തെ മറികടക്കുന്ന ഒരു കാല്പനികതയും ഈ പുസ്തകം അടിച്ചേൽപ്പിക്കുന്നില്ല. വാക്കുകൾ കൊണ്ട് ഹൃദയത്തിൽ കോറിവരയ്ക്കും പോലുള്ള നീറ്റൽ. യാഥാര്‍ത്ഥ്യത്തിന്‍റെ തീപ്പൊ

ചക്കക്കുരു മാങ്ങാമണം (രചന : അനീഷ് പാറമ്പുഴ)

അനീഷ് ജീയുടെ കവിതകൾ പ്രഥമ ദൃഷ്ട്യാ ലളിതമെന്ന് തോന്നിക്കുമെങ്കിലും തിളക്കുന്ന നട്ടുച്ച പോലെ പൊള്ളിക്കുന്നവയാണവ.

Latest Posts

error: Content is protected !!