Home പംക്തി

പംക്തി

രേഖയുടെ നോവൽ പഠനങ്ങൾ – 19 : സ്ത്രീജീവിതത്തിന്റെ സംക്രമണം – കലാച്ചിയിൽ

തന്റെ സർഗ്ഗാത്മകസ്വത്വം വെളിപ്പെടുത്താൻ ഭയപ്പെട്ട പഴയ നായികയിൽ നിന്ന് അവളുടെ ഗതികിട്ടാത്ത ആത്മാവിനെ അഴിച്ച് നരഭുക്കായ കടുവയിൽ ചേർത്ത ആറ്റൂരിനെപ്പോലെയാണ് മീരയുടെ തുടർന്നുള്ള കഥാപാത്രസൃഷ്ടികൾ. ബൗദ്ധികവും വൈകാരികവുമായ വ്യക്തിസ്വത്വത്തെ മാനിക്കാത്ത കുടുംബത്തെയോ പ്രണയത്തെയോ അംഗീകരിക്കാൻ അവർ തയ്യാറല്ല.

രേഖയുടെ നോവൽ പഠനങ്ങൾ – 18 : കൊക്കൂണിനുള്ളിലെ ആത്മസഞ്ചാരങ്ങൾ

എല്ലാക്കാലത്തും ഏറ്റവും ജനപ്രിയമായ സാഹിത്യരൂപമാണ് നോവൽ. തെരഞ്ഞെടുക്കുന്ന ജീവിതപരിസരത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും മനശാസ്ത്രപരവുമായ സമഗ്രവിശകലനം നോവലിൽ നടക്കുന്നുണ്ട്. മനുഷ്യന്റെ ആന്തരികജീവിതത്തെയും ആത്മസംഘർഷങ്ങളെയും ആവിഷ്കരിക്കുന്നതോടൊപ്പം ബാഹ്യജീവിതചുറ്റുപാടിന്റെ പ്രശ്നങ്ങളേറ്റെടുക്കുകയും അവയോട് കലഹിക്കുകയും ചെയ്യാനുള്ള അവസരം നോവലിലുണ്ട്.

രേഖയുടെ നോവൽ പഠനങ്ങൾ – 17 : ആദിമനിഷ്കളങ്കതയിലേക്കുള്ള മടക്കം

സ്വപ്നങ്ങളിലൂടെ നിർമ്മിക്കപ്പെടുന്ന ഭ്രമാത്മകകാഴ്ചകളെ മാജിക്കൽ റിയലിസത്തിലൂടെ മാർക്കേസ് തന്റെ രചനയുടെ ഭാഗമാക്കി. ഇവിടെ ഹാങ്ങ്കാങ് ചെയ്യുന്നത് അതിൽ നിന്നും വ്യത്യസ്തമാണ്.

രേഖയുടെ നോവൽ പഠനങ്ങൾ – 16 : വസന്തത്തിന്റെ ഇടിമുഴക്കം

സ്വന്തം ജീവിതം പാഴാക്കിക്കളഞ്ഞവരെന്ന് യഥാർത്ഥവിപ്ലവകാരികളെ ആക്ഷേപിക്കുന്ന ഒരു കാലത്തിരുന്നാണ് ഷീബ ഇ.കെ " മഞ്ഞ നദികളുടെ സൂര്യൻ" എഴുതുന്നത്.

രേഖയുടെ നോവൽ പഠനങ്ങൾ – 15 : കുമ്പസാരക്കൂട്ടിലെ ജല്പനങ്ങൾ

കാട്ടൂർ കടവ് ദേശമെഴുത്തും ദേശത്തിന്റെ രാഷ്ട്രീയമെഴുത്തും രാഷ്ട്രീയത്തിന്റെ ചരിത്രമെഴുത്തുമാണ്. കനോലി കനാലിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാട്ടൂർ കടവ്. ജലഗതാഗതം മെച്ചപ്പെടുത്താൻ മലബാർ കളക്ടർ ആയിരുന്ന കനോലി സായിപ്പ് കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ 1848ൽ പണികഴിപ്പിച്ചതാണ് കനോലി കനാൽ. കനോലി കനാലിന്റെ തീരത്തുള്ള ധാരാളം കടവുകൾ നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്.

നിങ്ങൾ എവിടെയാണ് ജനിച്ചത്?

കോരിച്ചൊരിയുന്ന ഇടവപ്പാതിയിൽ, ചുറ്റും വീശിയടിക്കുന്ന ഭീതി വിതയ്ക്കുന്ന ശക്തമായ കാറ്റിൽ, ആകാശം കീറിമുറിച്ച് വെളിച്ചത്തിൻ്റെ വെള്ളിവാൾ വിടവുകൾ സൃഷ്ടിച്ച രാത്രിയിൽ വീടിൻ്റെ ചാണകം മെഴുകിയ അകത്തളത്തിൽ

രേഖയുടെ നോവൽ പഠനങ്ങൾ – 14 : തടവിലാക്കപ്പെടുന്ന ആദിഭൂതങ്ങൾ

ഭൂതകാലത്തോട് എഴുത്തിനുള്ള പ്രണയം മലയാള നോവലുകളിലൂടെ കടന്നുപോകുമ്പോൾ ഏറെ പ്രകടമാണ്. കാലത്തിൻ്റെ ദാർശനിക സ്വഭാവത്തെയാണ് ആധുനിക മലയാള നോവലുകൾ ആവിഷ്കരിച്ചത്. എന്നാൽ സാമൂഹികസ്വഭാവമുള്ള കാലത്തിൻ്റെ ബാഹ്യാനുഭവത്തെയാണ് സമകാലനോവലുകൾ ആവിഷ്കരിക്കുന്നത്.

കഥാവിചാരം-17 : ആനിയും മരിയയും അത്തിമറ്റത്തെ വീടും – വി കെ ദീപ

ജോസഫ് മുണ്ടശ്ശേരി പുരസ്കാര ജേതാവും ബാലസാഹിത്യകാരിയും പ്രശസ്ത ചെറുകഥാകൃത്തുമായ ശ്രീമതി വി.കെ.ദീപയുടെ മനോഹരമായ കഥയാണ് "ആനിയും മരിയയും അത്തിമറ്റത്തെ വീടും".

വാർദ്ധക്യത്തിലെ മൗനം അപകടമോ?

കഴിഞ്ഞ ദിവസമാണതു കണ്ടത്, വൃദ്ധർ മൗനികളാകുന്നത് അൽഷെമേഴ്സിനെ ക്ഷണിച്ചു വരുത്തുന്ന കാര്യമാണത്രേ!

ചില ആക്രിച്ചിന്തകൾ

ആക്രി എന്ന വാക്ക് എപ്പോഴാവും നമ്മുടെ നിത്യജീവിതത്തിലേക്കു കടന്നുവന്നിട്ടുണ്ടാവുക? ഈ ആക്രി ചിന്ത ഉയർന്നുവന്നത് കഴിഞ്ഞ തവണത്തെ നാട്ടിൽ പോക്കിലാണ്.

Latest Posts

error: Content is protected !!