Home Authors Posts by ഇന്ദുമേനോൻ

ഇന്ദുമേനോൻ

3 POSTS 0 COMMENTS
ആദ്യ നോവലായ കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം ഗലേറിയ ഗാലന്റ് സാഹിത്യ പുരസ്ക്കാരം നേടി. കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌ക്കാർ, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ അവാർഡ്, ഉറൂബ് അവാർഡ്, മാതൃഭൂമി കഥാപുരസ്ക്കാരം, ജനപ്രിയ ട്രസ്റ്റ് അവാർഡ്, അങ്കണം അവാർഡ്, ഇ.പി. സുഷമ എൻഡോവ്മെന്റ്, മലയാള ശബ്ദം അവാർഡ്, എസ്.ബി.ടി. ചെറുകഥാ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഇന്ത്യടുഡേ ഇന്ത്യയിലെ മൂന്ന് യുവ എഴുത്തുകാരെ തിരഞ്ഞെടുത്തതിൽ ഒരാളായി. കഥാസമാഹാരങ്ങളായ ഒരു ലെസ്ബിയൻ പശു, സംഘ് പരിവാർ, ഹിന്ദു ഛായയുള്ള മുസ്‌ലിം പുരുഷൻ, ഇന്ദു മേനോന്റെ കഥകൾ, ചുംബനശബ്ദതാരാവലി, പ്രണയക്കുറിപ്പുകൾ, എന്റെ തേനേ എന്റെ ആനന്ദമേ, ഓർമ്മക്കുറിപ്പായ എന്നെ ചുംബിക്കാൻ പഠിപ്പിച്ച സ്ത്രീയേ എന്നിവയും പ്രസിദ്ധീകരിച്ചു. മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം. സോഷ്യോളജിയിൽ മൂന്നാം റാങ്കോടെ ബിരുദാന്തര ബിരുദം. സംഗീതജ്ഞനായ ഉമയനലൂർ എസ്. വിക്രമൻനായരുടെയും വി. സത്യവതിയുടെയും മകൾ.

ശബ്‌ദങ്ങളിൽ പ്രേമമുറിവുകളുള്ള ആ പാട്ടുകൾ

ചുണ്ടിൽ ചോന്ന റോസാനിറമുള്ള ലിപ്സ്റ്റിക്ക്  തേയ്ക്കുമ്പോൾ പതിവായ് കൗമാരകാലത്ത് കേട്ട പാട്ടുകൾ മനസ്സിലങ്ങനെ ചോന്ന് വരും. അവന്റെ ഓറഞ്ച് ചുണ്ടൂകൾ സത്യമായിരുന്നെന്ന് ഓർമ്മിപ്പിക്കും

നിന്‍റെ വയലറ്റ് നെറ്റിയുടെ തണുപ്പില്‍ എന്‍റെ അന്ത്യചുംബനം

നിർഭയ മാധ്യമ പ്രവർത്തനം നിറയൊഴിച്ച് അവസാനിപ്പിക്കാൻ തുടരുന്ന ശ്രമങ്ങളിൽ അവസാനത്തേതാണ് ഗൗരി ലങ്കേഷിൻറെ മരണം. കന്നഡ വാരികയായ ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന അവർ മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനും പാർശ്വവൽക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിൽ...

കടൽ കണ്ടുകണ്ട് കപ്പലിനെ കുറിച്ചെഴുതിയ കഥ

കഥയെഴുത്തുകാരിയായി പ്രശസ്തയായിരിക്കേയാണ് കടൽ പോലൊരു നോവലുമായി ഇന്ദുമേനോൻ എത്തുന്നത്. ചരിത്രത്തിന്റെയും ജീവിതത്തിന്റെയും വിശാലമായ ക്യാൻവാസിൽ ആവിഷ്‌ക്കരിക്കപ്പെട്ട വിശിഷ്ടമായ ഒരു നോവലാണ് കപ്പലിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം എന്ന ആ കൃതി.  കുഴഞ്ഞു...

Latest Posts

- Advertisement -
error: Content is protected !!