നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 2 മരിക്കാതിരിക്കാനുള്ള മരുന്ന്

പട്ടിണിക്ക് നെല്ലിക്കയുടെ രുചിയാണെന്നു ഞാനറിഞ്ഞത് സദാനന്ദനിലൂടെയാണ്. കയ്പ്പും ചവർപ്പും വിമ്മിഷ്ടത്തോടെ അനുഭവിക്കുകയും പിന്നീട് ഓർമ്മയുടെ തണുത്ത വെള്ളം കുടിക്കുമ്പോൾ മധുരിക്കുകയും ചെയ്യുമത്രെ. മുപ്പതുവർഷങ്ങൾക്കു ശേഷം ഇളവെയിൽപോലെ ചിരിച്ചുകൊണ്ട് അയാൾ ആ കഥ പറഞ്ഞു....

തീവണ്ടി ചില ചില തുളകളിലൂടെ (മൂന്ന്)

തീവണ്ടികൾ എൻ്റെ  ഓർമ്മകളിൽ നിന്ന് കഥകളിലേക്കും കഥകളിൽ നിന്ന് ഓർമ്മകളിലേക്കും പ്രവേശിച്ചിട്ടുണ്ട്. ഈ പ്രവേശങ്ങളുടെ ക്രമങ്ങളും രീതികളും വ്യത്യസ്തം, പക്ഷേ അവ സ്വയമൊരു സഞ്ചാര ഭൂപടം നിർമ്മിക്കുന്നു. ചിലപ്പോൾ ചരിത്രത്തിനും മനസ്സിനും ഇടയിലുള്ള...

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 1 : കടത്തു തോണിക്കാരാ…

ഓർമ്മകളിൽ പഴയൊരു മഴക്കാലം. ചുവന്നു കലങ്ങിയൊഴുകുന്ന പുഴ. നിറുത്താതെ പെയ്യുന്ന കർക്കിടകമഴ. ആളുകൾ തിങ്ങിനിറഞ്ഞ്, ജലവിതാനത്തിനൊപ്പം ചാഞ്ചാടുന്ന ഒരു വള്ളം. വിടർത്തിപ്പിടിച്ച കുടകളുടെ കറുത്ത മേലാപ്പ്. അമരത്ത് തൊപ്പിക്കുട ചൂടി, തണുത്തു വിറച്ച് കടത്തുകാരൻ. അയാളുടെ...

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 3 : മറ്റക്കുഴിയിൽ പൗലോസും വിശ്വസുന്ദരി ക്ലിയോപാട്രയും

മറ്റക്കുഴിയിൽ പൗലോച്ചൻ മരിച്ചു. ഇന്നലെ രാത്രിയിലെപ്പഴോ. സ്വന്തം വീടിന്റെ പോർച്ചിൽ കിടന്ന്. ഇന്നു രാവിലെ പത്രക്കാരൻ സണ്ണിയാണ് ആദ്യം കണ്ടത്. മക്കൾ വീടും പൂട്ടി കൊടൈക്കനാലിലേക്ക് ടൂറു പോയിരിക്കുകയായിരുന്നു. അപ്പനോട് അനിയന്റെ വീട്ടിലേക്കു പൊയ്ക്കൊള്ളാൻ...

തീവണ്ടി ചില ചില തുളകളിലൂടെ (രണ്ട്)

സമകാലിക മനസ്സുകളിൽ അസ്തിത്വം പോലുമില്ലാത്തൊരു കിറുക്കന്‍ കൃത്യ സമയത്തിന് (8:17 എ.എമ്മിന്) തീവണ്ടി ജന്മം നൽകിയെന്നതാണ് ഹക്സ്ലിയുടെ പരാതിയെങ്കിൽ, തീവണ്ടികൾ സ്ഥല കാലങ്ങളുടെ ഉന്മൂലനാശത്തിനു കാരണമായെന്നതാണ് മറ്റു പലരുടെയും പരാതി. ഹക്സ്ലിയുടെ പരാതിക്ക്...

തീവണ്ടി ചില ചില തുളകളിലൂടെ ( ഒന്ന്)

ഒച്ചും താരയും പോലെ നമ്മുടെ മനസ്സിൽ ഒറ്റ ദൃശ്യത്തിൽ ഒന്നിക്കുന്നു തീവണ്ടിയും തണ്ടുപാളങ്ങളും. ഈ 'മേഡ് ഫോർ ഈച് അതർ' പ്രതീതി ചരിത്രത്തിൽ ഇവ രണ്ടിൻ്റെയും ആവിർഭാവം ഒരുമിച്ചായിരുന്നുവെന്ന ധാരണയുണ്ടാക്കുന്നു. കുട്ടിക്കാലത്ത്, ഒരു...

ഗൾഫനുഭവങ്ങൾ -11 : രാത്രിയിൽ പഠാൻ്റെ രൂപത്തിൽ പറന്നെത്തിയ ആ മാലാഖ ….

ഷാർജയിൽ തുടങ്ങിയ അക്വേറിയം കാണാനണ് .ഭാര്യയും മകളുമായി ഒരു അവധി ദിനം ഇറങ്ങിയത്.

ലാലു ലീല

യുവജനങ്ങൾ എക്കാലത്തും നേരിടുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, അവഗണന, അരക്ഷിതാവസ്ഥ എന്നിവയോടൊപ്പം വൈറ്റ് കോളർ ജോബിനു വേണ്ടി കാത്തിരിക്കുന്ന അവരുടെ ദുരഭിമാനവും നിരവധി സ്വപ്നങ്ങളും കൂടെ ചേർന്നതാണ് നാടോടിക്കാറ്റ് എന്ന ചിത്രം.

ഫ്രൈഡേസീരീസ് -20 : ദേശകാലസ്‌മൃതികൾ

എന്റെ ദേശമെന്ന് ഒരു ദേശത്തെ മാത്രമായി പറയാനാവില്ല. തങ്ങിയ ദേശങ്ങളെല്ലാം മനസ്സിൽ പല ആഴത്തിൽ വേരുകളുറപ്പിച്ചു കൂടെപ്പോന്നവയാണ്.

ഗൾഫനുഭവങ്ങൾ -4 :അവസാന യാത്ര ആരംഭിക്കും മുമ്പ് …

മൂഹ്‌സിനയിലെ മോര്‍ച്ചറിയിലേക്ക് നടന്നു കയറിയപ്പോള്‍ നാട്ടിലെ ഒരു മരണ വീട്ടിലേക്ക് ചെന്ന പ്രതീതിയായിരുന്നു.

Latest Posts

error: Content is protected !!