മോഹനം കവിതായനം -2 : നിലാവ്
ഈടുറ്റുള്ളൊരു കാട്ടുവല്ലരി,യിരുൾ
ക്കൂനയ്ക്കുമേൽപ്പൂത്തുല-
ഞ്ഞാഹാ ! മുഗ്ദ്ധചലൽക്കരങ്ങളിലു
യർ
ത്തീടുന്നു തേൻപാനികൾ
മോഹനം കവിതായനം -1 : ഗ്രീഷ്മം
തീയാളുന്നു,ധരയ്ക്കു ജീവകണികാ
ബന്ധങ്ങൾ വിച്ഛിന്നമായ്-
ത്തീരുന്നൂ,ഗഗനാന്തഗംഗയിലുയിർ
ക്കൊണ്ടാവുനീർക്കൊണ്ടലേ
ഹാ!നാടും നഗരങ്ങളും കതിരണി
പ്പാടങ്ങളും ചാരമായ്-
മാറുംമു,മ്പനവദ്യതീർത്ഥമധുരം
പെയ്താവു ജാതാദരം!
നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 12 : സൂര്യച്ചുവപ്പിൽ വരച്ച മനുഷ്യ രൂപങ്ങൾ
ഞാനപ്പോൾ , ഇരുട്ടിലേക്കു തുറന്നു വച്ച മിഴികളുമായി കാത്തു നില്ക്കുന്ന എന്റെ ഭാര്യയെ ഓർത്തില്ല. ഒരു സൂചിത്തുമ്പിലൂടെ എന്റെ സിരകളിലേയ്ക്ക് പടർന്നു കയറിയേക്കാവുന്ന മാരക വൈറസുകളെപ്പറ്റി...
നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 11 : പവനപുരാധീശമാശ്രയേ ….
"ഞങ്ങളെല്ലാരും ഒരുപോലെയാ..തിരിച്ചു നടക്കാൻ പറ്റാത്ത വഴിയിലൂടെ നടന്നു തളരുന്നവർ….. ഓർമ്മകളിൽ മേഞ്ഞു മടുക്കുമ്പോ.. ഭഗവാനെ തൊഴാൻ വരുന്ന ആളുകളെ വെറുതേ നോക്കിയിരിക്കും. പരിചയമുള്ള ആരെങ്കിലും അക്കൂട്ടത്തിലുണ്ടോന്ന്.. ഒണ്ടെങ്കിൽ .....
നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 10 : അരക്കള്ളൻ മുക്കാൽക്കള്ളൻ
"അടിയന്തിരാവസ്ഥക്കാലത്തെ പോലീസു പിടിച്ചാ ഗാന്ധിജിയാണങ്കിപ്പോലും ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വരും.. ഞങ്ങളാരേം കൊന്നില്ല. വെള്ളത്തിൽ ചാടി ചത്ത ഏതോ പെണ്ണിന്റെ ശവം . അതിന്റെ കൈയിൽ കെടന്ന ഒരു...
നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 9 : ഇര.. പാവം ഇര
നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന ഒട്ടനവധി ലോക്കൽ ട്രെയിനുകൾ വന്നെത്തുന്ന എഗ്മൂർ സ്റ്റേഷനും പരിസരവും എപ്പോഴും തിരക്കായിരിക്കും. പോരാത്തതിന് തൊട്ടു മുന്നിൽ തന്നെ റോഡും.
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -8 : പ്രേതഭൂമിയിലെ അമ്മത്തേങ്ങലുകൾ
മലഞ്ചെരുവിൽ ഇരുൾപ്പായ നിവർത്തി, പകൽ ഉറങ്ങാനൊരുങ്ങുകയായിരുന്നു. കൂടണയാൻ വെമ്പുന്ന പക്ഷികളുടെ ആരവങ്ങൾക്കിടയിലൂടെ ഞാൻ കുറുമ്പയുടെ സാമ്രാജ്യത്തിലേക്കു കടന്നു.
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -7 :തേങ്ങാച്ചങ്ങാടം
അക്കങ്ങൾ മാത്രം ചിതറി വീഴുന്ന വ്യാപാരത്തെരുവിൽ… ആരും ആരെയും അറിയാത്ത, ജീവിതത്തിന്റെ വക്രരേഖകൾ വരച്ചിട്ട വഴിയിലൂടെ ഒറ്റക്കു നടക്കുകയായിരുന്നു ആ സ്ത്രീ. ഇടയ്ക്ക് ഓരോ കടയുടെയും മുന്നിൽ തൊഴുകൈയോടെ...
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -6 : മുദ്ഗല ജന്മങ്ങൾ
മുത്തശ്ശി പറഞ്ഞു തന്ന മഹാഭാരതകഥയിലെ മുദ്ഗല മുനിയെ ഓർത്തു പോയി. ആരെയും ശപിക്കാത്ത … ആരോടും ഭിക്ഷ യാചിക്കാത്ത മുനി. സഹജീവികൾക്കവകാശപ്പെട്ടതൊന്നും കവർന്നെടുക്കാതെയാണ് മുദ്ഗലനും മക്കളും ജീവിച്ചത്. കിളികൾ വയറുനിറഞ്ഞ്...
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -5 : തീയിൽ നടക്കുന്നവർ.
നഗരങ്ങളെല്ലാം പ്രഭാതങ്ങളിൽ ഗ്രാമങ്ങളാണ്. ആളനക്കങ്ങളും യന്ത്രമുരൾച്ചകളുമില്ലാതെ ശാന്തമായങ്ങനെ കിടക്കും. മാനസാന്തരപ്പെട്ട ദുഷ്ടനെപ്പോലെ തളർന്ന്. എട്ടു മണിയാകുമ്പോഴേയ്ക്കും കഥ മാറും.പിന്നെ നഗരം ഒരു യുദ്ധക്കളം പോലെയാണ്. ജീവിതമെന്ന മഹായുദ്ധം ജയിക്കാൻ പോരാടുന്നവരുടെ...