പോലീസ് ഡയറി -9 : വാളെടുക്കുന്നവൻ വാളാൽ !

അയ്യമ്പുഴ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കാലത്ത് നടന്ന ഒരു സംഭവം ഓർമ്മയിൽ വരുന്നു.

കഥാവിചാരം – 7 : കൃഷ്ണനുണ്ണി ജോജിയുടെ ‘ജീവിതം മരണത്തോട് പറഞ്ഞത്’

"നോക്കൂ,പുലരി വന്നെത്തിയിട്ടും മാനത്തെ നക്ഷത്രങ്ങൾ ഇനിയും മാഞ്ഞു പോയിട്ടില്ല. നിങ്ങൾക്ക് മരണത്തിലേക്ക് യാത്ര ചെയ്യാൻ പറ്റിയ ഏറ്റവും മനോഹരമായ പ്രകൃതി. പുഴയിലിപ്പോൾ ഇറക്കത്തിന്റെ സമയമാണ്.

പോലീസ് ഡയറി -8 : ‘ഝാൻസി റാണി’ പഠിപ്പിച്ച പാഠം

"പോലീസ് ജീവിതത്തിൽ പലർക്കും അടി കൊടുത്തിട്ടുള്ള നിനക്കെല്ലാം എപ്പോഴെങ്കിലുമൊക്കെ തിരിച്ചു കിട്ടിയിട്ടുണ്ടാവും" എന്റെ കൂട്ടുകാർ പലവട്ടം എന്നോട് ഇങ്ങനെ തമാശിച്ചിട്ടുണ്ട്.

കഥാവിചാരം-6 ‘സ്മാർത്തം’ ( ശ്രീ കെ. വി മണികണ്ഠൻ )

തികച്ചും വ്യത്യസ്തമായ ഒരു ഭൂമികയിൽ ആവിഷ്കരിക്കപ്പെട്ട കഥയാണ് ശ്രീ. കെ.വി മണികണ്ഠന്റെ 'സ്മാർത്തം'. മരണവീടിന്റെ പശ്ചാത്തലത്തിലുള്ള കഥാവിവരണം. രണ്ടോ മൂന്നോ മുഖ്യ കഥാപാത്രങ്ങൾ. ഒട്ടും അതിശയോക്തിയില്ലാത്ത ഈ കഥ സാധാരണ ജീവിതചുറ്റുപാടിൽ സംഭവിക്കാൻ സാധ്യതയുള്ളതോ സംഭവിക്കുന്നതോ ആണ്.

പോലീസ് ഡയറി – 7 : ഇഞ്ചക്കാട്ടിലെ നൂഞ്ചൻ

ചില "ഗ്ലാസ് " മേറ്റുകൾക്കെങ്കിലും രസികനായിരുന്നു ഗോപാലൻ എസ്.ഐ. പോലിസ് പരിശീലനമെല്ലാം കഴിഞ്ഞ് എനിക്കാദ്യത്തെ പോസ്റ്റിംഗ് മലയോര ഗ്രാമമായ ചിറ്റാരിക്കാൽ സ്റ്റേഷനിലേക്കാണ്.

കഥാവിചാരം-5 : നമുക്കിടയിലെ പകൽ ( അഖില കെ എസ് )

നമുക്കിടയിലെ പകലിൽ എത്രയെത്ര സ്വപ്നങ്ങളാണ് ഊർന്നു വീഴുന്നത്!! സ്വപ്നത്തിലെന്നവണ്ണം ചില ജീവിതങ്ങൾ പെട്ടെന്നങ്ങ് തീർന്നു പോകുന്നു. ഒരു ഫ്ലാഷ് ബാക്ക് പോലെ ചിലവ ഓർമ്മയിൽ തങ്ങിനിൽക്കുന്നു.

പോലീസ് ഡയറി-6 : മാനസാന്തരം വന്ന ഒരടി

2006 നവംബർ മാസം. പാടിച്ചാലിൽ ഒരു വലിയ വോളിബോൾ ടൂർണമെന്റ് നടക്കുന്നു. എല്ലാ വർഷവും നടക്കുന്ന ആ ടൂർണമെന്റിന്റെ ഭാഗമാകുവാൻ അന്നത്തെ പെരിങ്ങോം എസ്ഐ ആയിരുന്ന എനിക്കും സാധിച്ചു.

കഥാവിചാരം-4 : മോള് ( എസ് ആർ ലാൽ )

ഗ്രന്ഥാലോകത്തിൽ വന്ന ശ്രീ.എസ്.ആർ ലാലിന്റെ 'മോള് 'എന്ന കഥയുടെ ഇതിവൃത്തം ഇതുപോലെ ചിലരുടെ യാത്രകളും ജീവിതവും യാദൃശ്ചികതകളുമൊക്കെത്തന്നെയാണ്.

പോലീസ് ഡയറി-5: രുഗ്മിണി അമ്മാൾ

നാട്ടിലെങ്ങും പ്രളയമുണ്ടായില്ലങ്കിലും എല്ലാ മഴക്കാലത്തും വെള്ളം കയറുന്നതു കൊണ്ട് കുറച്ച് ദിവസത്തേക്കെങ്കിലും മഴക്കാലത്ത് കൂടൊഴിയേണ്ടിവരുന്ന ഒരു പോലിസ് സ്റ്റേഷനിൽ രണ്ട് മൂന്ന് വർഷം ജോലി ചെയ്തിരുന്നു.

കഥാവിചാരം-3 : പരിഹാര സ്തുതികൾ ( ഉണ്ണികൃഷ്ണൻ കിടങ്ങൂർ )

ഭാഗം ഒന്നിൽ പോലീസുകാരൻ കഥ പറഞ്ഞു തുടങ്ങുന്നു. അയർലണ്ടിൽ നിന്നും നാട്ടിലെത്തുന്ന പഴയ സഹപാഠി മെറ്റിൽഡക്കുവേണ്ടി ലീവെടുക്കുന്ന അയാൾ ഒരു ദിവസം രാത്രി 'വെളീന്നു നിലാവ് കലങ്ങിയ രാത്രിയും പാലപ്പൂവിന്റെ മണവും' ആസ്വദിച്ചുകൊണ്ട് അവൾക്കൊപ്പം ചെലവിടുന്നു.

Latest Posts

error: Content is protected !!