എഴുതുമ്പോൾ.. അവൾ !?
അവളെഴുതുമ്പോഴും
അവളെയെഴുതുമ്പോഴും
യാഥാർഥ്യത്തിലേക്കൊരു
ഒരു നോസ്റ്റാൾജിയൻ ഭൂഖണ്ഡത്തിലെ മൂന്ന് തലമുറകൾ
അമ്മയും ഞാനും തമ്മിൽ
എന്നുമേ ഓരോ സ്മൃതി
നെയ്തുകൂട്ടുന്നു അതിൽ
കവിത കവിയെ വരയ്ക്കുമ്പോൾ
കവിത തീണ്ടിയവനെ
ബന്ധിക്കാൻ,
ഒരു തൂവലിഴ മതി.
കടലുകൾ പിറക്കുന്നത്….
പൊള്ളുന്നൊരു വെയിൽ നോവുണ്ട്
മാനത്തേക്ക് വിരുന്നെത്തുന്ന
കടലിളക്കങ്ങൾ
തീവ്രവാദം മരിക്കുന്നില്ല
കോടതി:
"ഊം… എന്തുവേണം?"
ഇര:
"നീതി വേണം?"
നിലാ… (ഒരു സ്വപ്നകുറിപ്പ് )
എന്റെ കൈത്തണ്ടയിൽ
ചുറ്റിപ്പിടിച്ച് ഒരു കുഞ്ഞിക്കൈ..
സ്നേഹരാജ്യം
കിളികൾ പാടും പുതിയപുലരി
മനസ്സിൽ നമ്മൾ കാണണം
കനവുനെയ്യും നൻമയാർന്ന
പുഴയുടെ പ്രണയം
പുഴ വളരുകയാണ്
ആകാശത്തോളം
യാചകൻ
യാചകനും അന്നം
ബാക്കിയാക്കുന്നുണ്ട്
മണ്മറഞ്ഞുപോയവരുടെ മേൽവിലാസങ്ങൾ
അപ്രതീക്ഷിതമായി
മൺമറഞ്ഞു പോയ
ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിക്കോ
















