അതിൽപിന്നെയാണ്
അവിഹിത ഗർഭം ധരിച്ച
ഏതോ പെണ്ണ്
കുപ്പത്തൊട്ടിയിലുപേക്ഷിച്ച
പൂവുകൾ കത്തുമ്പോൾ പൂമ്പാറ്റകളോട് എന്തുപറയും
എന്റെ കാട് കത്തുമ്പോൾ
വസന്തത്തിന്റെ വരവുപോക്കുകൾ
അവസാനിക്കുകയാണ്,
പ്രണയമെന്നു പറയട്ടേ ?
പ്രിയരാഗമോടെ ചിരിതൂകി വന്നെൻ
അരികിലായ് നീയൊന്നിരിക്കൂ
ഒരുവനെ കൊലപ്പെടുത്തുന്നവിധം
ഞാനിപ്പോൾ
ചിന്തിക്കുന്നത്
ഒരുവനെ എങ്ങനെ
കൊലപ്പെടുത്താമെന്നതിനെക്കുറിച്ചാണ്!
അപ്പന്റെ ജന്മം
അപ്പന്റെ
പുറം ദേഹം വെയിലും മഴയും നനഞ്ഞ്
പാറ പോലെ ഉറച്ചുപോയിരുന്നു….
എൻ്റെ നിലാവിൻ്റെ തലേന്ന്
ഇനി,
എന്നിൽ
എപ്പോൾ വേണമെങ്കിലും
ചുരുളുകൾ നിവരുകയോ
ഉൺമയുണ്ണുമ്പോൾ …
ഉന്മാദം ഉറഞ്ഞുമുറ്റിയ ഉൾക്കുളിരിൽ നിന്ന്
മിന്നൽ കടഞ്ഞെടുത്ത അക്ഷരങ്ങളിൽ എരിയുന്ന സൂര്യദാഹമാണ് ഞാൻ,
ആവർത്തന സിദ്ധാന്തം
ദൈവത്തിന്റെ കൈയ്യിലുള്ള കാലമെന്ന പുസ്തകത്തിലെ
പേജാണ് ദിവസം
കുഞ്ഞായിരിക്കാൻ…
ആകാശമാകാനല്ല
കെട്ടഴിച്ചുവിട്ട
കാറ്റോടിനടക്കുന്ന
വയലേലകൾക്കുമീതേ
ഞാനില്ല, പിന്നെന്തിനീ വേദന!
ഇന്നേക്ക് മൂന്നാം നാൾ,
"ശവം പൊന്തി"-യെന്നൊരു മാറ്റൊലി.
















