ഒരു രാത്രി
ഒച്ചകളെല്ലാമസ്തമിച്ച പാതിരാത്രി
ടെറസിലെ ഇരുട്ടിലിരുന്ന്
Let it be ‘X’-ഇത് ‘എക്സ്’ എന്നിരിക്കട്ടെ
അന്വേഷിച്ചുകൊണ്ടിരുന്നത്
എന്താണെന്ന് മറന്നുപോയിട്ട്
രക്തം നിറയെ കുയിലുകൾ
കാമമെന്ന വാക്ക് പലർക്കും
ഹോമമെന്ന വാക്കിനോളം
മഴയും മണ്ണും
ചിലപ്പോള്‍ നീ,
പൂമഴയായിവന്ന്
മഴവിൽപ്പുഞ്ചിരിതൂകി
എന്തൊരു ഒച്ചയും അനക്കവുമുള്ള വീടായിരുന്നു അത്…
അങ്ങിനെയൊരുനാള്‍
നോക്കിനോക്കിയിരിക്കെ
പൊടുന്നനെയങ്ങു കാണാതാവും
രാത്രിവണ്ടി
രാത്രിവണ്ടിക്കകം
മൗനാവലി.
പുറത്താഞ്ഞു കത്തി -
ക്കെടും മിന്നൽച്ചെടി,
അവഗണന
വിത്തിട്ടു നനച്ചപ്പോൾ മുതൽ
കാത്തിരുന്ന് കിളിർത്തതാണ്.
പെൻസിലുകൊണ്ടെഴുതിയ കവിത
എന്റെ ഉള്ളിലെ കവിത
അതെപ്പോഴോ മാഞ്ഞ് പോയിരിക്കുന്നു
ഗോളാന്തര വാർത്ത
ഭൂമിയിൽനിന്ന്
ഏതോ വിദൂരഗ്രഹത്തിലേക്ക് ഒരു വാർത്ത
പെൺസഞ്ചാരങ്ങളിലെ ബൈനോക്കുലറിസം
താഴ് വാരത്തിലെ
ഇഞ്ചിപ്പാടത്ത് നിന്നവൾ
തിരിച്ചു പോകുന്നു.
















